💐💐സൽസരണി💐💐
07/07/19
*ഇബ്റാഹീം നബി(അ)യുടെ സൽക്കാരം*
وأراد أن يجعل لأمة محمد صلى الله عليه وسلم ضيافة إلى يوم القيامة فقال الله له إنك لا تقدر على ذلك فقال إلهي أنت تعلم بحالي وقادر علي إجابة سؤالي فاستجاب الله له فأمر جبريل أن يأتيه بكف من كافور الجنة ويصعد به إلى جبل أبي قبيس وينفخه في الجو ففعل ذلك فانتشر في الأرض فكل موضع وقع فيه شيئ منه صار ملحا إلى يوم القيامة فجميع الملح الذي في الأرض من ضيافة إبراهيم عليه السلام.
(كتاب النوادر:١٥٩)
💐💐💐💐💐💐💐💐💐💐💐
അന്ത്യനാൾ വരെ ഭൂമിയിൽ ജീവിക്കാൻ പോകുന്ന മുഹമ്മദ് നബിﷺ യുടെ ഉമ്മത്തിന്ന് വിരുന്നൊരുക്കണമെന്ന് ഇബ്രാഹിം നബി(അ) ആഗ്രഹിച്ചു. അപ്പോൾ അല്ലാഹു പറഞ്ഞു: താങ്കൾക്കതിന്ന് സാധ്യമല്ല. ഇബ്രാഹീം(അ) പറഞ്ഞു :നാഥാ നിനക്ക് എന്റെ അവസ്ഥ അറിയാമല്ലോ നീ എന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിവുള്ളവനാണല്ലോ! അപ്പോൾ അല്ലാഹു ജിബ്രീൽ(അ)നോട് സ്വർഗ്ഗത്തിലെ കർപ്പൂരം ഒരു പിടി ഇബ്റാഹിം നബി(അ)ക്ക് നൽകാൻ പറയുകയും അത് അബൂഖുബൈസ് പർവതത്തിൽ കയറി എറിയാൻ കൽപ്പിക്കുകയും ചെയ്തു. മഹാനവർകൾ അത്പോലെ ചെയ്തു.ഇന്ന് ഭൂമിയിൽ കാണുന്ന ഉപ്പുകളെല്ലാം ഇബ്രാഹിം നബി(അ)യുടെ സൽക്കാരത്തിൽ പെട്ടതാണ്.
(കിതാബുന്നവാദിർ)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
07/07/19
*ഇബ്റാഹീം നബി(അ)യുടെ സൽക്കാരം*
وأراد أن يجعل لأمة محمد صلى الله عليه وسلم ضيافة إلى يوم القيامة فقال الله له إنك لا تقدر على ذلك فقال إلهي أنت تعلم بحالي وقادر علي إجابة سؤالي فاستجاب الله له فأمر جبريل أن يأتيه بكف من كافور الجنة ويصعد به إلى جبل أبي قبيس وينفخه في الجو ففعل ذلك فانتشر في الأرض فكل موضع وقع فيه شيئ منه صار ملحا إلى يوم القيامة فجميع الملح الذي في الأرض من ضيافة إبراهيم عليه السلام.
(كتاب النوادر:١٥٩)
💐💐💐💐💐💐💐💐💐💐💐
അന്ത്യനാൾ വരെ ഭൂമിയിൽ ജീവിക്കാൻ പോകുന്ന മുഹമ്മദ് നബിﷺ യുടെ ഉമ്മത്തിന്ന് വിരുന്നൊരുക്കണമെന്ന് ഇബ്രാഹിം നബി(അ) ആഗ്രഹിച്ചു. അപ്പോൾ അല്ലാഹു പറഞ്ഞു: താങ്കൾക്കതിന്ന് സാധ്യമല്ല. ഇബ്രാഹീം(അ) പറഞ്ഞു :നാഥാ നിനക്ക് എന്റെ അവസ്ഥ അറിയാമല്ലോ നീ എന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിവുള്ളവനാണല്ലോ! അപ്പോൾ അല്ലാഹു ജിബ്രീൽ(അ)നോട് സ്വർഗ്ഗത്തിലെ കർപ്പൂരം ഒരു പിടി ഇബ്റാഹിം നബി(അ)ക്ക് നൽകാൻ പറയുകയും അത് അബൂഖുബൈസ് പർവതത്തിൽ കയറി എറിയാൻ കൽപ്പിക്കുകയും ചെയ്തു. മഹാനവർകൾ അത്പോലെ ചെയ്തു.ഇന്ന് ഭൂമിയിൽ കാണുന്ന ഉപ്പുകളെല്ലാം ഇബ്രാഹിം നബി(അ)യുടെ സൽക്കാരത്തിൽ പെട്ടതാണ്.
(കിതാബുന്നവാദിർ)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:712🌺🌺
08/07/19
*കാമപ്രാന്തനിൽ നിന്നും രക്ഷപ്പെട്ട സാറാ ബീവി(റ)*
ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ، ﻗَﺎﻝَ: ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﻫَﺎﺟَﺮَ ﺇِﺑْﺮَاﻫِﻴﻢُ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡُ ﺑِﺴَﺎﺭَﺓَ، ﻓَﺪَﺧَﻞَ ﺑِﻬَﺎ ﻗَﺮْﻳَﺔً ﻓِﻴﻬَﺎ ﻣَﻠِﻚٌ ﻣِﻦَ اﻟﻤُﻠُﻮﻙِ ، ﺃَﻭْ ﺟَﺒَّﺎﺭٌ ﻣِﻦَ اﻟﺠَﺒَﺎﺑِﺮَﺓِ، ﻓَﻘِﻴﻞَ: ﺩَﺧَﻞَ ﺇِﺑْﺮَاﻫِﻴﻢُ ﺑِﺎﻣْﺮَﺃَﺓٍ ﻫِﻲَ ﻣِﻦْ ﺃَﺣْﺴَﻦِ اﻟﻨِّﺴَﺎءِ، ﻓَﺄَﺭْﺳَﻞَ ﺇِﻟَﻴْﻪِ: ﺃَﻥْ ﻳَﺎ ﺇِﺑْﺮَاﻫِﻴﻢُ ﻣَﻦْ ﻫَﺬِﻩِ اﻟَّﺘِﻲ ﻣَﻌَﻚَ؟ ﻗَﺎﻝَ: ﺃُﺧْﺘِﻲ، ﺛُﻢَّ ﺭَﺟَﻊَ ﺇِﻟَﻴْﻬَﺎ ﻓَﻘَﺎﻝَ: ﻻَ ﺗُﻜَﺬِّﺑِﻲ ﺣَﺪِﻳﺜِﻲ، ﻓَﺈِﻧِّﻲ ﺃَﺧْﺒَﺮْﺗُﻬُﻢْ ﺃَﻧَّﻚِ ﺃُﺧْﺘِﻲ، ﻭَاﻟﻠَّﻪِ ﺇِﻥْ ﻋَﻠَﻰ اﻷَﺭْﺽِ ﻣُﺆْﻣِﻦٌ ﻏَﻴْﺮِﻱ ﻭَﻏَﻴْﺮُﻙِ، ﻓَﺄَﺭْﺳَﻞَ ﺑِﻬَﺎ ﺇِﻟَﻴْﻪِ ﻓَﻘَﺎﻡَ ﺇِﻟَﻴْﻬَﺎ، ﻓَﻘَﺎﻣَﺖْ ﺗَﻮَﺿَّﺄُ ﻭَﺗُﺼَﻠِّﻲ، ﻓَﻘَﺎﻟَﺖْ: اﻟﻠَّﻬُﻢَّ ﺇِﻥْ ﻛُﻨْﺖُ ﺁﻣَﻨْﺖُ ﺑِﻚَ ﻭَﺑِﺮَﺳُﻮﻟِﻚَ، ﻭَﺃَﺣْﺼَﻨْﺖُ ﻓَﺮْﺟِﻲ، ﺇِﻻَّ ﻋَﻠَﻰ ﺯَﻭْﺟِﻲ ﻓَﻼَ ﺗُﺴَﻠِّﻂْ ﻋَﻠَﻲَّ اﻟﻜَﺎﻓِﺮَ، ﻓَﻐُﻂَّ ﺣَﺘَّﻰ ﺭَﻛَﺾَ ﺑِﺮِﺟْﻠِﻪِ "، " ﻗَﺎﻟَﺖْ: اﻟﻠَّﻬُﻢَّ ﺇِﻥْ ﻳَﻤُﺖْ ﻳُﻘَﺎﻝُ ﻫِﻲَ ﻗَﺘَﻠَﺘْﻪُ، ﻓَﺄُﺭْﺳِﻞَ ﺛُﻢَّ ﻗَﺎﻡَ ﺇِﻟَﻴْﻬَﺎ، ﻓَﻘَﺎﻣَﺖْ ﺗَﻮَﺿَّﺄُ ﺗُﺼَﻠِّﻲ، ﻭَﺗَﻘُﻮﻝُ: اﻟﻠَّﻬُﻢَّ ﺇِﻥْ ﻛُﻨْﺖُ ﺁﻣَﻨْﺖُ ﺑِﻚَ ﻭَﺑِﺮَﺳُﻮﻟِﻚَ ﻭَﺃَﺣْﺼَﻨْﺖُ ﻓَﺮْﺟِﻲ ﺇِﻻَّ ﻋَﻠَﻰ ﺯَﻭْﺟِﻲ، ﻓَﻼَ ﺗُﺴَﻠِّﻂْ ﻋَﻠَﻲَّ ﻫَﺬَا اﻟﻜَﺎﻓِﺮَ، ﻓَﻐُﻂَّ ﺣَﺘَّﻰ ﺭَﻛَﺾَ ﺑِﺮِﺟْﻠِﻪِ "، " ﻓَﻘَﺎﻟَﺖْ: اﻟﻠَّﻬُﻢَّ ﺇِﻥْ ﻳَﻤُﺖْ ﻓَﻴُﻘَﺎﻝُ ﻫِﻲَ ﻗَﺘَﻠَﺘْﻪُ، ﻓَﺄُﺭْﺳِﻞَ ﻓِﻲ اﻟﺜَّﺎﻧِﻴَﺔِ، ﺃَﻭْ ﻓِﻲ اﻟﺜَّﺎﻟِﺜَﺔِ، ﻓَﻘَﺎﻝَ: ﻭَاﻟﻠَّﻪِ ﻣَﺎ ﺃَﺭْﺳَﻠْﺘُﻢْ ﺇِﻟَﻲَّ ﺇِﻻَّ ﺷَﻴْﻄَﺎﻧًﺎ، اﺭْﺟِﻌُﻮﻫَﺎ ﺇِﻟَﻰ ﺇِﺑْﺮَاﻫِﻴﻢَ، ﻭَﺃَﻋْﻄُﻮﻫَﺎ ﺁﺟَﺮَ ﻓَﺮَﺟَﻌَﺖْ ﺇِﻟَﻰ ﺇِﺑْﺮَاﻫِﻴﻢَ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡُ، ﻓَﻘَﺎﻟَﺖْ: ﺃَﺷَﻌَﺮْﺕَ ﺃَﻥَّ اﻟﻠَّﻪَ ﻛَﺒَﺖَ اﻟﻜَﺎﻓِﺮَ ﻭَﺃَﺧْﺪَﻡَ ﻭَﻟِﻴﺪَﺓً "
(صحيح البخاري:٢٢١٧)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അബുഹുറൈറ(റ) നിവേദനം ചെയ്യുന്നു: നബിﷺ പറഞ്ഞു: ഇബ്റാഹീം (അ) സാറാ ബീവിയുമൊന്നിച്ച് യാത്ര പോകവെ ഒരു രാജാവിന്റെ/സ്വേച്ഛാധിപതിയുടെ രാജ്യത്ത് പ്രവേശിച്ചു. സ്ത്രീകളിൽ വെച്ചേറ്റവും സുന്ദരിയായ ഒരുവളുമായി ഇബ്റാഹീം വന്നിരിക്കുന്നുവെന്ന് ആരോ രാജാവിനോടു പറഞ്ഞു. ഇബ്റാഹീം (അ)നെ ആളയച്ചു വരുത്തി രാജാവ് ചോദിച്ചു: "ഇബ്റാഹീം!, നിന്റെ കൂടെയുള്ളവളാരാണ്?
'എന്റെ സഹോദരിയാണ്' എന്ന് ഇബ്റാഹീം (അ) പറഞ്ഞു. പിന്നെ സാറാ ബീവിയുടെ അടുത്തേക്ക് വന്ന് മഹാനവർകൾ പറഞ്ഞു: "ഞാൻ പറഞ്ഞത് നീ കള്ളമാക്കരുത്. നീ എന്റെ സഹോദരിയാണെന്നാണു ഞാൻ അവരോട് പറഞ്ഞത്. അല്ലാഹു സത്യം, ഞാനും നീയുമല്ലാതെ ഒരു സത്യവിശ്വാസിയും ഭൂമിയിലില്ല" എന്നിട്ട് മഹാൻ സാറാബീവിയെ രാജാവിന്റെയടുത്തേക്കയച്ചു. രാജാവ് സാറാബീവിയുടെ അടുത്തേക്ക് വന്നു. അപ്പോൾ സാറാബീവി വുളൂഅ് ചെയ്ത് നിസ്കരിക്കാൻ നിന്നു. അവർ ഇങ്ങനെ പ്രാർത്ഥിച്ചു: "അല്ലാഹുവേ, ഞാൻ നിന്നെക്കൊണ്ടും നിന്റെ റസൂലിനെക്കൊണ്ടും വിശ്വസിക്കുകയും എന്റെ ഗുഹൃത്തെ ഭർത്താവല്ലാത്തവരിൽ നിന്നു കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഈ അവിശ്വാസിക്ക് എന്റെ മേൽ ആധിപത്യം നൽകല്ലെ.
(അപ്പോൾ സാറാ ബീവിയുടെ കൈപിടിക്കാൻ തുനിഞ്ഞ) അയാൾ ഊർധ്വശ്വാസം വലിച്ചു കാലിട്ടടിക്കാൻ തുടങ്ങി.
(ഇത് കണ്ട) സാറാബീവി പറഞ്ഞു: "അല്ലാഹുവെ, ഇവൻ മരിച്ചാൽ അവളവനെ കൊന്നു എന്ന് ആളുകൾ പറയുമല്ലോ" അപ്പോൾ ആ നീചൻ വേദനിക്കുന്ന അവസ്ഥയിൽ നിന്നും മോചിതനായി. പിന്നെയും അയാൾ ഉപദ്രവിക്കാൻ വേണ്ടി മഹതിയുടെ സമീപത്തേക്ക് ചെന്നു. മഹതി അപ്പോഴും നേരത്തെ ദുആ ചെയ്തത് പോലെ ദുആ ചെയ്തു. അയാൾ വീണ്ടും ശ്വാസം വലിച്ച് കാലിട്ടടിക്കാൻ തുടങ്ങി. (അത് കണ്ട) സാറാബീവി വീണ്ടും ഇപ്രകാരം പറഞ്ഞു: "അല്ലാഹുവേ! ഇവന് മരിച്ചാൽ അവളവനെ കൊന്നു എന്ന് ആളുകൾ പറയുമല്ലോ" അപ്പോൾ അയാൾ രണ്ടാമതും/മൂന്നാമതും മോചിതനായി. അപ്പോൾ അവൻ പറഞ്ഞു: "അല്ലാഹു സത്യം, ഒരു പിശാചിനെയാണു നിങ്ങൾ എന്റെയടുത്തേക്ക് അയച്ചത്. അവളെ ഇബ്റാഹീമിന്റെ അടുത്തേക്ക് തിരിച്ചയക്കൂ. അവൾക്ക് ഹാജറിനെ (സമ്മാനമായി) കൊടുത്തേക്കു!. അങ്ങനെ സാറാബീവി(റ) ഇബ്റാഹീം നബി (അ)യുടെ അടുത്തേക്ക് മടങ്ങി. അവർ പറഞ്ഞു: "നിങ്ങളറിഞ്ഞോ, അല്ലാഹു ആ സത്യനിഷേധിയെ നിന്ദ്യനാക്കി. ഒരു അടിമസ്ത്രീയെ അവൻ സേവകയായിത്തരികയും ചെയ്തു.
(സ്വഹീഹുൽ ബുഖാരി:2217)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
08/07/19
*കാമപ്രാന്തനിൽ നിന്നും രക്ഷപ്പെട്ട സാറാ ബീവി(റ)*
ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ، ﻗَﺎﻝَ: ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﻫَﺎﺟَﺮَ ﺇِﺑْﺮَاﻫِﻴﻢُ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡُ ﺑِﺴَﺎﺭَﺓَ، ﻓَﺪَﺧَﻞَ ﺑِﻬَﺎ ﻗَﺮْﻳَﺔً ﻓِﻴﻬَﺎ ﻣَﻠِﻚٌ ﻣِﻦَ اﻟﻤُﻠُﻮﻙِ ، ﺃَﻭْ ﺟَﺒَّﺎﺭٌ ﻣِﻦَ اﻟﺠَﺒَﺎﺑِﺮَﺓِ، ﻓَﻘِﻴﻞَ: ﺩَﺧَﻞَ ﺇِﺑْﺮَاﻫِﻴﻢُ ﺑِﺎﻣْﺮَﺃَﺓٍ ﻫِﻲَ ﻣِﻦْ ﺃَﺣْﺴَﻦِ اﻟﻨِّﺴَﺎءِ، ﻓَﺄَﺭْﺳَﻞَ ﺇِﻟَﻴْﻪِ: ﺃَﻥْ ﻳَﺎ ﺇِﺑْﺮَاﻫِﻴﻢُ ﻣَﻦْ ﻫَﺬِﻩِ اﻟَّﺘِﻲ ﻣَﻌَﻚَ؟ ﻗَﺎﻝَ: ﺃُﺧْﺘِﻲ، ﺛُﻢَّ ﺭَﺟَﻊَ ﺇِﻟَﻴْﻬَﺎ ﻓَﻘَﺎﻝَ: ﻻَ ﺗُﻜَﺬِّﺑِﻲ ﺣَﺪِﻳﺜِﻲ، ﻓَﺈِﻧِّﻲ ﺃَﺧْﺒَﺮْﺗُﻬُﻢْ ﺃَﻧَّﻚِ ﺃُﺧْﺘِﻲ، ﻭَاﻟﻠَّﻪِ ﺇِﻥْ ﻋَﻠَﻰ اﻷَﺭْﺽِ ﻣُﺆْﻣِﻦٌ ﻏَﻴْﺮِﻱ ﻭَﻏَﻴْﺮُﻙِ، ﻓَﺄَﺭْﺳَﻞَ ﺑِﻬَﺎ ﺇِﻟَﻴْﻪِ ﻓَﻘَﺎﻡَ ﺇِﻟَﻴْﻬَﺎ، ﻓَﻘَﺎﻣَﺖْ ﺗَﻮَﺿَّﺄُ ﻭَﺗُﺼَﻠِّﻲ، ﻓَﻘَﺎﻟَﺖْ: اﻟﻠَّﻬُﻢَّ ﺇِﻥْ ﻛُﻨْﺖُ ﺁﻣَﻨْﺖُ ﺑِﻚَ ﻭَﺑِﺮَﺳُﻮﻟِﻚَ، ﻭَﺃَﺣْﺼَﻨْﺖُ ﻓَﺮْﺟِﻲ، ﺇِﻻَّ ﻋَﻠَﻰ ﺯَﻭْﺟِﻲ ﻓَﻼَ ﺗُﺴَﻠِّﻂْ ﻋَﻠَﻲَّ اﻟﻜَﺎﻓِﺮَ، ﻓَﻐُﻂَّ ﺣَﺘَّﻰ ﺭَﻛَﺾَ ﺑِﺮِﺟْﻠِﻪِ "، " ﻗَﺎﻟَﺖْ: اﻟﻠَّﻬُﻢَّ ﺇِﻥْ ﻳَﻤُﺖْ ﻳُﻘَﺎﻝُ ﻫِﻲَ ﻗَﺘَﻠَﺘْﻪُ، ﻓَﺄُﺭْﺳِﻞَ ﺛُﻢَّ ﻗَﺎﻡَ ﺇِﻟَﻴْﻬَﺎ، ﻓَﻘَﺎﻣَﺖْ ﺗَﻮَﺿَّﺄُ ﺗُﺼَﻠِّﻲ، ﻭَﺗَﻘُﻮﻝُ: اﻟﻠَّﻬُﻢَّ ﺇِﻥْ ﻛُﻨْﺖُ ﺁﻣَﻨْﺖُ ﺑِﻚَ ﻭَﺑِﺮَﺳُﻮﻟِﻚَ ﻭَﺃَﺣْﺼَﻨْﺖُ ﻓَﺮْﺟِﻲ ﺇِﻻَّ ﻋَﻠَﻰ ﺯَﻭْﺟِﻲ، ﻓَﻼَ ﺗُﺴَﻠِّﻂْ ﻋَﻠَﻲَّ ﻫَﺬَا اﻟﻜَﺎﻓِﺮَ، ﻓَﻐُﻂَّ ﺣَﺘَّﻰ ﺭَﻛَﺾَ ﺑِﺮِﺟْﻠِﻪِ "، " ﻓَﻘَﺎﻟَﺖْ: اﻟﻠَّﻬُﻢَّ ﺇِﻥْ ﻳَﻤُﺖْ ﻓَﻴُﻘَﺎﻝُ ﻫِﻲَ ﻗَﺘَﻠَﺘْﻪُ، ﻓَﺄُﺭْﺳِﻞَ ﻓِﻲ اﻟﺜَّﺎﻧِﻴَﺔِ، ﺃَﻭْ ﻓِﻲ اﻟﺜَّﺎﻟِﺜَﺔِ، ﻓَﻘَﺎﻝَ: ﻭَاﻟﻠَّﻪِ ﻣَﺎ ﺃَﺭْﺳَﻠْﺘُﻢْ ﺇِﻟَﻲَّ ﺇِﻻَّ ﺷَﻴْﻄَﺎﻧًﺎ، اﺭْﺟِﻌُﻮﻫَﺎ ﺇِﻟَﻰ ﺇِﺑْﺮَاﻫِﻴﻢَ، ﻭَﺃَﻋْﻄُﻮﻫَﺎ ﺁﺟَﺮَ ﻓَﺮَﺟَﻌَﺖْ ﺇِﻟَﻰ ﺇِﺑْﺮَاﻫِﻴﻢَ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡُ، ﻓَﻘَﺎﻟَﺖْ: ﺃَﺷَﻌَﺮْﺕَ ﺃَﻥَّ اﻟﻠَّﻪَ ﻛَﺒَﺖَ اﻟﻜَﺎﻓِﺮَ ﻭَﺃَﺧْﺪَﻡَ ﻭَﻟِﻴﺪَﺓً "
(صحيح البخاري:٢٢١٧)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അബുഹുറൈറ(റ) നിവേദനം ചെയ്യുന്നു: നബിﷺ പറഞ്ഞു: ഇബ്റാഹീം (അ) സാറാ ബീവിയുമൊന്നിച്ച് യാത്ര പോകവെ ഒരു രാജാവിന്റെ/സ്വേച്ഛാധിപതിയുടെ രാജ്യത്ത് പ്രവേശിച്ചു. സ്ത്രീകളിൽ വെച്ചേറ്റവും സുന്ദരിയായ ഒരുവളുമായി ഇബ്റാഹീം വന്നിരിക്കുന്നുവെന്ന് ആരോ രാജാവിനോടു പറഞ്ഞു. ഇബ്റാഹീം (അ)നെ ആളയച്ചു വരുത്തി രാജാവ് ചോദിച്ചു: "ഇബ്റാഹീം!, നിന്റെ കൂടെയുള്ളവളാരാണ്?
'എന്റെ സഹോദരിയാണ്' എന്ന് ഇബ്റാഹീം (അ) പറഞ്ഞു. പിന്നെ സാറാ ബീവിയുടെ അടുത്തേക്ക് വന്ന് മഹാനവർകൾ പറഞ്ഞു: "ഞാൻ പറഞ്ഞത് നീ കള്ളമാക്കരുത്. നീ എന്റെ സഹോദരിയാണെന്നാണു ഞാൻ അവരോട് പറഞ്ഞത്. അല്ലാഹു സത്യം, ഞാനും നീയുമല്ലാതെ ഒരു സത്യവിശ്വാസിയും ഭൂമിയിലില്ല" എന്നിട്ട് മഹാൻ സാറാബീവിയെ രാജാവിന്റെയടുത്തേക്കയച്ചു. രാജാവ് സാറാബീവിയുടെ അടുത്തേക്ക് വന്നു. അപ്പോൾ സാറാബീവി വുളൂഅ് ചെയ്ത് നിസ്കരിക്കാൻ നിന്നു. അവർ ഇങ്ങനെ പ്രാർത്ഥിച്ചു: "അല്ലാഹുവേ, ഞാൻ നിന്നെക്കൊണ്ടും നിന്റെ റസൂലിനെക്കൊണ്ടും വിശ്വസിക്കുകയും എന്റെ ഗുഹൃത്തെ ഭർത്താവല്ലാത്തവരിൽ നിന്നു കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഈ അവിശ്വാസിക്ക് എന്റെ മേൽ ആധിപത്യം നൽകല്ലെ.
(അപ്പോൾ സാറാ ബീവിയുടെ കൈപിടിക്കാൻ തുനിഞ്ഞ) അയാൾ ഊർധ്വശ്വാസം വലിച്ചു കാലിട്ടടിക്കാൻ തുടങ്ങി.
(ഇത് കണ്ട) സാറാബീവി പറഞ്ഞു: "അല്ലാഹുവെ, ഇവൻ മരിച്ചാൽ അവളവനെ കൊന്നു എന്ന് ആളുകൾ പറയുമല്ലോ" അപ്പോൾ ആ നീചൻ വേദനിക്കുന്ന അവസ്ഥയിൽ നിന്നും മോചിതനായി. പിന്നെയും അയാൾ ഉപദ്രവിക്കാൻ വേണ്ടി മഹതിയുടെ സമീപത്തേക്ക് ചെന്നു. മഹതി അപ്പോഴും നേരത്തെ ദുആ ചെയ്തത് പോലെ ദുആ ചെയ്തു. അയാൾ വീണ്ടും ശ്വാസം വലിച്ച് കാലിട്ടടിക്കാൻ തുടങ്ങി. (അത് കണ്ട) സാറാബീവി വീണ്ടും ഇപ്രകാരം പറഞ്ഞു: "അല്ലാഹുവേ! ഇവന് മരിച്ചാൽ അവളവനെ കൊന്നു എന്ന് ആളുകൾ പറയുമല്ലോ" അപ്പോൾ അയാൾ രണ്ടാമതും/മൂന്നാമതും മോചിതനായി. അപ്പോൾ അവൻ പറഞ്ഞു: "അല്ലാഹു സത്യം, ഒരു പിശാചിനെയാണു നിങ്ങൾ എന്റെയടുത്തേക്ക് അയച്ചത്. അവളെ ഇബ്റാഹീമിന്റെ അടുത്തേക്ക് തിരിച്ചയക്കൂ. അവൾക്ക് ഹാജറിനെ (സമ്മാനമായി) കൊടുത്തേക്കു!. അങ്ങനെ സാറാബീവി(റ) ഇബ്റാഹീം നബി (അ)യുടെ അടുത്തേക്ക് മടങ്ങി. അവർ പറഞ്ഞു: "നിങ്ങളറിഞ്ഞോ, അല്ലാഹു ആ സത്യനിഷേധിയെ നിന്ദ്യനാക്കി. ഒരു അടിമസ്ത്രീയെ അവൻ സേവകയായിത്തരികയും ചെയ്തു.
(സ്വഹീഹുൽ ബുഖാരി:2217)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:713🌺🌺
09/07/19
*പാവപ്പെട്ടവരെ കൂടുതൽ പരിഗണിക്കുന്ന ഇബ്റാഹീം(അ)*
ﻋَﻦْ ﻳَﺰِﻳﺪَ ﻗَﺎﻝَ: ﻛَﺎﻥَ ﺇِﺑْﺮَاﻫِﻴﻢُ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡُ ﻳُﻄْﻌِﻢُ اﻟﻨَّﺎﺱَ ﻭَاﻟْﻤَﺴَﺎﻛِﻴﻦَ ﺃَﺳْﻤَﻦَ ﻣَﺎ ﻳَﻜُﻮﻥُ ﻣِﻦْ ﻏَﻨَﻤِﻪِ، ﻭَﻳﺬْﺑَﺢُ ﻷَِﻫْﻠِﻪِ اﻟْﻤَﻬْﺰُﻭﻝَ ﻭَاﻟﺮَّﺩِﻱءَ ﻣِﻨْﻬَﺎ، ﻓَﻜَﺎﻥَ ﺃَﻫْﻠُﻪُ ﻳَﻘُﻮﻟُﻮﻥَ ﻟَﻪُ: ﺃَﺗَﺬْﺑَﺢُ ﻟِﻠﻨَّﺎﺱِ ﻭَاﻟْﻤَﺴَﺎﻛِﻴﻦِ اﻟﺴَّﻤِﻴﻦَ ﻣِﻦْ ﻏَﻨَﻤِﻚَ ﻭَﺗُﻄْﻌِﻤُﻨَﺎ اﻟْﻤَﻬْﺰُﻭﻝَ؟ ﻓَﻘَﺎﻝَ ﺇِﺑْﺮَاﻫِﻴﻢُ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡُ: «ﺑِﺌْﺲَ ﻣَﺎﻟِﻲ ﺇِﻥْ ﺃَﻟْﺘَﻤِﺲْ ﺧَﻴْﺮَ ﻣَﺎ ﻋِﻨْﺪَ ﺭَﺑِّﻲ ﺑِﺸَﺮِّ ﻣَﺎﻟِﻲ»(حلية الأولياء:٥/٢٣٨)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
മഹാനായ ഇബ്റാഹീം നബി (അ) മറ്റുള്ള ജനങ്ങൾക്കും, പാവപ്പെട്ടവർക്കും തന്റെ ഉടമസ്ഥതയിലുള്ള നല്ല തടിയുള്ള കൊഴുത്ത ആടുകളെ അറുത്ത് സദ്യ ഒരുക്കുമായിരുന്നു. പക്ഷേ തന്റെ ഭാര്യക്കും, മക്കൾക്കും വേണ്ടി അതിൽ മെലിഞ്ഞ ഉഷാറില്ലാത്ത ആടുകളെയാണ് അറുത്തിരുന്നത്. ഒരിക്കൽ കുടുംബാംഗങ്ങൾ ചോദിച്ചു: "അങ്ങ് മറ്റുള്ളവർക്ക് കൊഴുത്ത ആടുകളും ഞങ്ങൾക്ക് മെലിഞ്ഞ ആടുകളുമാണല്ലോ അറുക്കുന്നത്?
ഇബ്റാഹീം(അ)പറഞ്ഞു: എന്റെ സമ്പത്തിൽ നിന്ന് ഏറ്റവും മോശമായതിന് പകരമായി അല്ലാഹുവിന്റെ പക്കലുള്ളതിൽ(പ്രതിഫലം) നിന്ന് ഏറ്റവും മുന്തിയതാണ് ഞാൻ പ്രതീക്ഷിക്കുന്നതെങ്കിൽ എന്റെ സമ്പത്ത് എത്ര മോശപ്പെട്ടതാണ്.
(ഹിൽയതുൽ ഔലിയാഅ്:5/238)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
09/07/19
*പാവപ്പെട്ടവരെ കൂടുതൽ പരിഗണിക്കുന്ന ഇബ്റാഹീം(അ)*
ﻋَﻦْ ﻳَﺰِﻳﺪَ ﻗَﺎﻝَ: ﻛَﺎﻥَ ﺇِﺑْﺮَاﻫِﻴﻢُ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡُ ﻳُﻄْﻌِﻢُ اﻟﻨَّﺎﺱَ ﻭَاﻟْﻤَﺴَﺎﻛِﻴﻦَ ﺃَﺳْﻤَﻦَ ﻣَﺎ ﻳَﻜُﻮﻥُ ﻣِﻦْ ﻏَﻨَﻤِﻪِ، ﻭَﻳﺬْﺑَﺢُ ﻷَِﻫْﻠِﻪِ اﻟْﻤَﻬْﺰُﻭﻝَ ﻭَاﻟﺮَّﺩِﻱءَ ﻣِﻨْﻬَﺎ، ﻓَﻜَﺎﻥَ ﺃَﻫْﻠُﻪُ ﻳَﻘُﻮﻟُﻮﻥَ ﻟَﻪُ: ﺃَﺗَﺬْﺑَﺢُ ﻟِﻠﻨَّﺎﺱِ ﻭَاﻟْﻤَﺴَﺎﻛِﻴﻦِ اﻟﺴَّﻤِﻴﻦَ ﻣِﻦْ ﻏَﻨَﻤِﻚَ ﻭَﺗُﻄْﻌِﻤُﻨَﺎ اﻟْﻤَﻬْﺰُﻭﻝَ؟ ﻓَﻘَﺎﻝَ ﺇِﺑْﺮَاﻫِﻴﻢُ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡُ: «ﺑِﺌْﺲَ ﻣَﺎﻟِﻲ ﺇِﻥْ ﺃَﻟْﺘَﻤِﺲْ ﺧَﻴْﺮَ ﻣَﺎ ﻋِﻨْﺪَ ﺭَﺑِّﻲ ﺑِﺸَﺮِّ ﻣَﺎﻟِﻲ»(حلية الأولياء:٥/٢٣٨)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
മഹാനായ ഇബ്റാഹീം നബി (അ) മറ്റുള്ള ജനങ്ങൾക്കും, പാവപ്പെട്ടവർക്കും തന്റെ ഉടമസ്ഥതയിലുള്ള നല്ല തടിയുള്ള കൊഴുത്ത ആടുകളെ അറുത്ത് സദ്യ ഒരുക്കുമായിരുന്നു. പക്ഷേ തന്റെ ഭാര്യക്കും, മക്കൾക്കും വേണ്ടി അതിൽ മെലിഞ്ഞ ഉഷാറില്ലാത്ത ആടുകളെയാണ് അറുത്തിരുന്നത്. ഒരിക്കൽ കുടുംബാംഗങ്ങൾ ചോദിച്ചു: "അങ്ങ് മറ്റുള്ളവർക്ക് കൊഴുത്ത ആടുകളും ഞങ്ങൾക്ക് മെലിഞ്ഞ ആടുകളുമാണല്ലോ അറുക്കുന്നത്?
ഇബ്റാഹീം(അ)പറഞ്ഞു: എന്റെ സമ്പത്തിൽ നിന്ന് ഏറ്റവും മോശമായതിന് പകരമായി അല്ലാഹുവിന്റെ പക്കലുള്ളതിൽ(പ്രതിഫലം) നിന്ന് ഏറ്റവും മുന്തിയതാണ് ഞാൻ പ്രതീക്ഷിക്കുന്നതെങ്കിൽ എന്റെ സമ്പത്ത് എത്ര മോശപ്പെട്ടതാണ്.
(ഹിൽയതുൽ ഔലിയാഅ്:5/238)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:714🌺🌺
10/07/19
*അരപ്പട്ട ധരിച്ച &കാത് കുത്തിയ ആദ്യ വനിത*
ﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ رضي الله عنه: ﺃَﻭَّﻝَ ﻣَﺎ اﺗَّﺨَﺬَ اﻟﻨِّﺴَﺎءُ اﻟﻤِﻨْﻄَﻖَ ﻣِﻦْ ﻗِﺒَﻞِ ﺃُﻡِّ ﺇِﺳْﻤَﺎﻋِﻴﻞَ، اﺗَّﺨَﺬَﺕْ ﻣِﻨْﻄَﻘًﺎ ﻟِﺘُﻌَﻔِّﻲَ ﺃَﺛَﺮَﻫَﺎ ﻋَﻠَﻰ ﺳَﺎﺭَﺓَ،
(صحيح البخاري:٣٣٦٤)
ﻭﻛﺎﻥ اﻟﺴﺒﺐ ﻓﻲ ﺫﻟﻚ ﺃﻥ ﺳﺎﺭﺓ ﻛﺎﻧﺖ ﻭﻫﺒﺖ ﻫﺎﺟﺮ ﻹﺑﺮاﻫﻴﻢ ﻓﺤﻤﻠﺖ ﻣﻨﻪ ﺑﺈﺳﻤﺎﻋﻴﻞ ﻓﻠﻤﺎ ﻭﻟﺪﺗﻪ ﻏﺎﺭﺕ ﻣﻨﻬﺎ ﻓﺤﻠﻔﺖ ﻟﺘﻘﻄﻌﻦ ﻣﻨﻬﺎ ﺛﻼﺛﺔ ﺃﻋﻀﺎء ﻓﺎﺗﺨﺬﺕ ﻫﺎﺟﺮ ﻣﻨﻄﻘﺎ ﻓﺸﺪﺕ ﺑﻪ ﻭﺳﻄﻬﺎ ﻭﻫﺮﺑﺖ ﻭﺟﺮﺕ ﺫﻳﻠﻬﺎ ﻟﺘﺨﻔﻲ ﺃﺛﺮﻫﺎ ﻋﻠﻰ ﺳﺎﺭﺓ ﻭﻳﻘﺎﻝ ﺇﻥ ﺇﺑﺮاﻫﻴﻢ ﺷﻔﻊ ﻓﻴﻬﺎ ﻭﻗﺎﻝ ﻟﺴﺎﺭﺓ ﺣﻠﻠﻲ ﻳﻤﻴﻨﻚ ﺑﺄﻥ ﺗﺜﻘﺒﻲ ﺃﺫﻧﻴﻬﺎ ﻭﺗﺨﻔﻀﻴﻬﺎ ﻭﻛﺎﻧﺖ ﺃﻭﻝ ﻣﻦ ﻓﻌﻞ ﺫﻟﻚ.
(فتح الباري:٦/٤٠٠)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ആദ്യമായി അറപ്പട്ട ഉണ്ടാക്കിയ സ്ത്രീ ഇസ്മാഈലി(അ)ന്റെ ഉമ്മയാണ്(ഹാജറാ ബീവി(റ)). സാറാബീവിയിൽ നിന്ന് അവരുടെ അടയാളം മായ്ക്കാനിയിരുന്നു അവർ അതുണ്ടാക്കിയത്.
(സ്വഹീഹുൽ ബുഖാരി:3364)
അരപ്പട്ട ധരിക്കാനുള്ള കാരണം: സാറാ ബീവി (റ) തനിക്ക് രാജാവ് സേവകയായി നൽകിയ ഹാജറിനെ ഇബ്റാഹീം നബി (അ)ക്ക് നൽകിയിരുന്നു. അവരിൽ ഇസ്‌മാഈൽ എന്ന് കുഞ്ഞ് പിറന്നപ്പോൾ സാറക്ക്(റ) ദേഷ്യമായി. ഹാജറിന്റെ മൂന്ന് അവയവങ്ങൾ മുറിക്കുമെന്ന് സാറാ ബീവി ശപഥം ചെയ്തു. അതറിഞ്ഞ ഹാജറ(റ) ഒരു അരപ്പട്ടയുണ്ടാക്കി ധരിച്ച് അതിന്റെ അഗ്രം നിലത്തിഴയുംവിധം തൂക്കിയിട്ടു വീട്ടിൽ നിന്ന് ഓടിപ്പോയി. തന്റെ കാൽപാടുകൾ സാറാബീവിക്ക് കണ്ടുപിടിക്കാൻ കഴിയാതെ മായ്ക്കുവാനായിരുന്നു ഇങ്ങനെ അഗ്രം നിലത്തഴിച്ചത്.
പിന്നീട് ഇബ്റാഹീം നബി (അ) ഹാജറാ ബീവിക്ക് വേണ്ടി സാറാബീവിയോട് ശുപാർശ ചെയ്ത് കൊണ്ട് പറഞ്ഞു: നീ ഹാജറയുടെ കാതിൽ തുഴയുണ്ടാക്കി നിന്റെ ശപഥം നടപ്പിലാക്കുക. അങ്ങനെ ഹാജറാ ബീവി(റ) കാത് കുത്തിയ ആദ്യ വനിതയുമായി.
(ഫത്‌ഹുൽബാരി:6/400)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
10/07/19
*അരപ്പട്ട ധരിച്ച &കാത് കുത്തിയ ആദ്യ വനിത*
ﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ رضي الله عنه: ﺃَﻭَّﻝَ ﻣَﺎ اﺗَّﺨَﺬَ اﻟﻨِّﺴَﺎءُ اﻟﻤِﻨْﻄَﻖَ ﻣِﻦْ ﻗِﺒَﻞِ ﺃُﻡِّ ﺇِﺳْﻤَﺎﻋِﻴﻞَ، اﺗَّﺨَﺬَﺕْ ﻣِﻨْﻄَﻘًﺎ ﻟِﺘُﻌَﻔِّﻲَ ﺃَﺛَﺮَﻫَﺎ ﻋَﻠَﻰ ﺳَﺎﺭَﺓَ،
(صحيح البخاري:٣٣٦٤)
ﻭﻛﺎﻥ اﻟﺴﺒﺐ ﻓﻲ ﺫﻟﻚ ﺃﻥ ﺳﺎﺭﺓ ﻛﺎﻧﺖ ﻭﻫﺒﺖ ﻫﺎﺟﺮ ﻹﺑﺮاﻫﻴﻢ ﻓﺤﻤﻠﺖ ﻣﻨﻪ ﺑﺈﺳﻤﺎﻋﻴﻞ ﻓﻠﻤﺎ ﻭﻟﺪﺗﻪ ﻏﺎﺭﺕ ﻣﻨﻬﺎ ﻓﺤﻠﻔﺖ ﻟﺘﻘﻄﻌﻦ ﻣﻨﻬﺎ ﺛﻼﺛﺔ ﺃﻋﻀﺎء ﻓﺎﺗﺨﺬﺕ ﻫﺎﺟﺮ ﻣﻨﻄﻘﺎ ﻓﺸﺪﺕ ﺑﻪ ﻭﺳﻄﻬﺎ ﻭﻫﺮﺑﺖ ﻭﺟﺮﺕ ﺫﻳﻠﻬﺎ ﻟﺘﺨﻔﻲ ﺃﺛﺮﻫﺎ ﻋﻠﻰ ﺳﺎﺭﺓ ﻭﻳﻘﺎﻝ ﺇﻥ ﺇﺑﺮاﻫﻴﻢ ﺷﻔﻊ ﻓﻴﻬﺎ ﻭﻗﺎﻝ ﻟﺴﺎﺭﺓ ﺣﻠﻠﻲ ﻳﻤﻴﻨﻚ ﺑﺄﻥ ﺗﺜﻘﺒﻲ ﺃﺫﻧﻴﻬﺎ ﻭﺗﺨﻔﻀﻴﻬﺎ ﻭﻛﺎﻧﺖ ﺃﻭﻝ ﻣﻦ ﻓﻌﻞ ﺫﻟﻚ.
(فتح الباري:٦/٤٠٠)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ആദ്യമായി അറപ്പട്ട ഉണ്ടാക്കിയ സ്ത്രീ ഇസ്മാഈലി(അ)ന്റെ ഉമ്മയാണ്(ഹാജറാ ബീവി(റ)). സാറാബീവിയിൽ നിന്ന് അവരുടെ അടയാളം മായ്ക്കാനിയിരുന്നു അവർ അതുണ്ടാക്കിയത്.
(സ്വഹീഹുൽ ബുഖാരി:3364)
അരപ്പട്ട ധരിക്കാനുള്ള കാരണം: സാറാ ബീവി (റ) തനിക്ക് രാജാവ് സേവകയായി നൽകിയ ഹാജറിനെ ഇബ്റാഹീം നബി (അ)ക്ക് നൽകിയിരുന്നു. അവരിൽ ഇസ്‌മാഈൽ എന്ന് കുഞ്ഞ് പിറന്നപ്പോൾ സാറക്ക്(റ) ദേഷ്യമായി. ഹാജറിന്റെ മൂന്ന് അവയവങ്ങൾ മുറിക്കുമെന്ന് സാറാ ബീവി ശപഥം ചെയ്തു. അതറിഞ്ഞ ഹാജറ(റ) ഒരു അരപ്പട്ടയുണ്ടാക്കി ധരിച്ച് അതിന്റെ അഗ്രം നിലത്തിഴയുംവിധം തൂക്കിയിട്ടു വീട്ടിൽ നിന്ന് ഓടിപ്പോയി. തന്റെ കാൽപാടുകൾ സാറാബീവിക്ക് കണ്ടുപിടിക്കാൻ കഴിയാതെ മായ്ക്കുവാനായിരുന്നു ഇങ്ങനെ അഗ്രം നിലത്തഴിച്ചത്.
പിന്നീട് ഇബ്റാഹീം നബി (അ) ഹാജറാ ബീവിക്ക് വേണ്ടി സാറാബീവിയോട് ശുപാർശ ചെയ്ത് കൊണ്ട് പറഞ്ഞു: നീ ഹാജറയുടെ കാതിൽ തുഴയുണ്ടാക്കി നിന്റെ ശപഥം നടപ്പിലാക്കുക. അങ്ങനെ ഹാജറാ ബീവി(റ) കാത് കുത്തിയ ആദ്യ വനിതയുമായി.
(ഫത്‌ഹുൽബാരി:6/400)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:715🌺🌺
11/07/19
മനുഷ്യസ്നേഹിയായ ഹാജറ(റ)
ﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ رضي الله عنه: ........ﻓَﻜَﺎﻧَﺖْ ﻛَﺬَﻟِﻚَ ﺣَﺘَّﻰ ﻣَﺮَّﺕْ ﺑِﻬِﻢْ ﺭُﻓْﻘَﺔٌ ﻣِﻦْ ﺟُﺮْﻫُﻢَ، ﺃَﻭْ ﺃَﻫْﻞُ ﺑَﻴْﺖٍ ﻣِﻦْ ﺟُﺮْﻫُﻢَ، ﻣُﻘْﺒِﻠِﻴﻦَ ﻣِﻦْ ﻃَﺮِﻳﻖِ ﻛَﺪَاءٍ، ﻓَﻨَﺰَﻟُﻮا ﻓِﻲ ﺃَﺳْﻔَﻞِ ﻣَﻜَّﺔَ ﻓَﺮَﺃَﻭْا ﻃَﺎﺋِﺮًا ﻋَﺎﺋِﻔًﺎ، ﻓَﻘَﺎﻟُﻮا: ﺇِﻥَّ ﻫَﺬَا اﻟﻄَّﺎﺋِﺮَ ﻟَﻴَﺪُﻭﺭُ ﻋَﻠَﻰ ﻣَﺎءٍ، ﻟَﻌَﻬْﺪُﻧَﺎ ﺑِﻬَﺬَا اﻟﻮَاﺩِﻱ ﻭَﻣَﺎ ﻓِﻴﻪِ ﻣَﺎءٌ، ﻓَﺄَﺭْﺳَﻠُﻮا ﺟَﺮِﻳًّﺎ ﺃَﻭْ ﺟَﺮِﻳَّﻴْﻦِ ﻓَﺈِﺫَا ﻫُﻢْ ﺑِﺎﻟْﻤَﺎءِ، ﻓَﺮَﺟَﻌُﻮا ﻓَﺄَﺧْﺒَﺮُﻭﻫُﻢْ ﺑِﺎﻟْﻤَﺎءِ ﻓَﺄَﻗْﺒَﻠُﻮا، ﻗَﺎﻝَ: ﻭَﺃُﻡُّ ﺇِﺳْﻤَﺎﻋِﻴﻞَ ﻋِﻨْﺪَ اﻟﻤَﺎءِ، ﻓَﻘَﺎﻟُﻮا: ﺃَﺗَﺄْﺫَﻧِﻴﻦَ ﻟَﻨَﺎ ﺃَﻥْ ﻧَﻨْﺰِﻝَ ﻋِﻨْﺪَﻙِ؟ ﻓَﻘَﺎﻟَﺖْ: ﻧَﻌَﻢْ، ﻭَﻟَﻜِﻦْ ﻻَ ﺣَﻖَّ ﻟَﻜُﻢْ ﻓِﻲ اﻟﻤَﺎءِ، ﻗَﺎﻟُﻮا: ﻧَﻌَﻢْ، ﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ: ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻓَﺄَﻟْﻔَﻰ ﺫَﻟِﻚَ ﺃُﻡَّ ﺇِﺳْﻤَﺎﻋِﻴﻞَ ﻭَﻫِﻲَ ﺗُﺤِﺐُّ اﻹِﻧْﺲَ» ﻓَﻨَﺰَﻟُﻮا ﻭَﺃَﺭْﺳَﻠُﻮا ﺇِﻟَﻰ ﺃَﻫْﻠِﻴﻬِﻢْ ﻓَﻨَﺰَﻟُﻮا ﻣَﻌَﻬُﻢْ، ﺣَﺘَّﻰ ﺇِﺫَا ﻛَﺎﻥَ ﺑِﻬَﺎ ﺃَﻫْﻞُ ﺃَﺑْﻴَﺎﺕٍ ﻣِﻨْﻬُﻢْ،
(صحيح البخاري:٣٣٦٤)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ...... ഹാജറാ ബീവിയും മകൻ ഇസ്മാഈൽ(അ) അവർ മാത്രമായി മക്കയിൽ കഴിയവെ ജർഹൂം ഗോത്രക്കാരായ ഒരു കൂട്ടർ കദാഅ് വഴി അങ്ങോട്ട് വന്നു. മക്കയുടെ താഴ്ഭാഗത്ത് അവർ ഇറങ്ങി. വട്ടമിട്ടു പറക്കുന്ന ഒരു പക്ഷിയെ അവർ കണ്ടു. അവർ പറഞ്ഞു: "തീർച്ചയായും ഈ പക്ഷി വെള്ളത്തിനു മുകളിൽ പറക്കുന്നതാണ്. ഈ താഴ്‌വരയെക്കുറിച്ച് നമുക്കറിയാവുന്നത് ഇവിടെ വെള്ളമില്ലെന്നുമാണ്". അവർ ഒന്നോ രണ്ടോ ദൂതന്മാരെ അയച്ചു. അവർ വെള്ളം കണ്ടു. അവർ തിരിച്ച് ചെന്ന് മറ്റുള്ളവരെ വെള്ളത്തിന്റെ കാര്യമറിയിച്ചു. അവരെല്ലാം അങ്ങോട്ടു വന്നു. ഹാജറാ ബീവി വെള്ളത്തിന്നരികെ ഉണ്ടായിരുന്നു. അവർ ചോദിച്ചു: "നിങ്ങളുടെ അടുത്ത് താമസിക്കാൻ ഞങ്ങളെ അനുവദിക്കുമോ?
ഹാജറ(റ) പറഞ്ഞു:"ശരി പക്ഷേ വെള്ളത്തിൽ നിങ്ങൾക്കൊരവകാശവും ഉണ്ടാവില്ല."ശരി" എന്ന് അവരും പറഞ്ഞു. ഇബ്നു അബ്ബാസ് (റ) പറയുന്നു: നബിﷺ പറയുകയുണ്ടായി: "ഇസ്മാഈലിന്റെ മാതാവിനെക്കുറിച്ച് അവർ മനുഷ്യസ്നേഹമുള്ളവരാണെന്ന്" ഈ സംഭവം വ്യക്തമാക്കി.
ജർഹൂം ഗോത്രക്കാർ അങ്ങനെ അവിടെ താമസിക്കുകയും, അവരുടെ ബന്ധുക്കളുടെ അടുത്തേക്ക് ആളയക്കുകയും അവരും കൂടി വന്നു താമസിക്കുകയും ചെയ്തു. അങ്ങനെ അവരുടെ കുറെ വീട്ടുകാർ അവിടെയുണ്ടായി.
(സ്വഹീഹുൽ ബുഖാരി:3364)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
11/07/19
മനുഷ്യസ്നേഹിയായ ഹാജറ(റ)
ﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ رضي الله عنه: ........ﻓَﻜَﺎﻧَﺖْ ﻛَﺬَﻟِﻚَ ﺣَﺘَّﻰ ﻣَﺮَّﺕْ ﺑِﻬِﻢْ ﺭُﻓْﻘَﺔٌ ﻣِﻦْ ﺟُﺮْﻫُﻢَ، ﺃَﻭْ ﺃَﻫْﻞُ ﺑَﻴْﺖٍ ﻣِﻦْ ﺟُﺮْﻫُﻢَ، ﻣُﻘْﺒِﻠِﻴﻦَ ﻣِﻦْ ﻃَﺮِﻳﻖِ ﻛَﺪَاءٍ، ﻓَﻨَﺰَﻟُﻮا ﻓِﻲ ﺃَﺳْﻔَﻞِ ﻣَﻜَّﺔَ ﻓَﺮَﺃَﻭْا ﻃَﺎﺋِﺮًا ﻋَﺎﺋِﻔًﺎ، ﻓَﻘَﺎﻟُﻮا: ﺇِﻥَّ ﻫَﺬَا اﻟﻄَّﺎﺋِﺮَ ﻟَﻴَﺪُﻭﺭُ ﻋَﻠَﻰ ﻣَﺎءٍ، ﻟَﻌَﻬْﺪُﻧَﺎ ﺑِﻬَﺬَا اﻟﻮَاﺩِﻱ ﻭَﻣَﺎ ﻓِﻴﻪِ ﻣَﺎءٌ، ﻓَﺄَﺭْﺳَﻠُﻮا ﺟَﺮِﻳًّﺎ ﺃَﻭْ ﺟَﺮِﻳَّﻴْﻦِ ﻓَﺈِﺫَا ﻫُﻢْ ﺑِﺎﻟْﻤَﺎءِ، ﻓَﺮَﺟَﻌُﻮا ﻓَﺄَﺧْﺒَﺮُﻭﻫُﻢْ ﺑِﺎﻟْﻤَﺎءِ ﻓَﺄَﻗْﺒَﻠُﻮا، ﻗَﺎﻝَ: ﻭَﺃُﻡُّ ﺇِﺳْﻤَﺎﻋِﻴﻞَ ﻋِﻨْﺪَ اﻟﻤَﺎءِ، ﻓَﻘَﺎﻟُﻮا: ﺃَﺗَﺄْﺫَﻧِﻴﻦَ ﻟَﻨَﺎ ﺃَﻥْ ﻧَﻨْﺰِﻝَ ﻋِﻨْﺪَﻙِ؟ ﻓَﻘَﺎﻟَﺖْ: ﻧَﻌَﻢْ، ﻭَﻟَﻜِﻦْ ﻻَ ﺣَﻖَّ ﻟَﻜُﻢْ ﻓِﻲ اﻟﻤَﺎءِ، ﻗَﺎﻟُﻮا: ﻧَﻌَﻢْ، ﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ: ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻓَﺄَﻟْﻔَﻰ ﺫَﻟِﻚَ ﺃُﻡَّ ﺇِﺳْﻤَﺎﻋِﻴﻞَ ﻭَﻫِﻲَ ﺗُﺤِﺐُّ اﻹِﻧْﺲَ» ﻓَﻨَﺰَﻟُﻮا ﻭَﺃَﺭْﺳَﻠُﻮا ﺇِﻟَﻰ ﺃَﻫْﻠِﻴﻬِﻢْ ﻓَﻨَﺰَﻟُﻮا ﻣَﻌَﻬُﻢْ، ﺣَﺘَّﻰ ﺇِﺫَا ﻛَﺎﻥَ ﺑِﻬَﺎ ﺃَﻫْﻞُ ﺃَﺑْﻴَﺎﺕٍ ﻣِﻨْﻬُﻢْ،
(صحيح البخاري:٣٣٦٤)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ...... ഹാജറാ ബീവിയും മകൻ ഇസ്മാഈൽ(അ) അവർ മാത്രമായി മക്കയിൽ കഴിയവെ ജർഹൂം ഗോത്രക്കാരായ ഒരു കൂട്ടർ കദാഅ് വഴി അങ്ങോട്ട് വന്നു. മക്കയുടെ താഴ്ഭാഗത്ത് അവർ ഇറങ്ങി. വട്ടമിട്ടു പറക്കുന്ന ഒരു പക്ഷിയെ അവർ കണ്ടു. അവർ പറഞ്ഞു: "തീർച്ചയായും ഈ പക്ഷി വെള്ളത്തിനു മുകളിൽ പറക്കുന്നതാണ്. ഈ താഴ്‌വരയെക്കുറിച്ച് നമുക്കറിയാവുന്നത് ഇവിടെ വെള്ളമില്ലെന്നുമാണ്". അവർ ഒന്നോ രണ്ടോ ദൂതന്മാരെ അയച്ചു. അവർ വെള്ളം കണ്ടു. അവർ തിരിച്ച് ചെന്ന് മറ്റുള്ളവരെ വെള്ളത്തിന്റെ കാര്യമറിയിച്ചു. അവരെല്ലാം അങ്ങോട്ടു വന്നു. ഹാജറാ ബീവി വെള്ളത്തിന്നരികെ ഉണ്ടായിരുന്നു. അവർ ചോദിച്ചു: "നിങ്ങളുടെ അടുത്ത് താമസിക്കാൻ ഞങ്ങളെ അനുവദിക്കുമോ?
ഹാജറ(റ) പറഞ്ഞു:"ശരി പക്ഷേ വെള്ളത്തിൽ നിങ്ങൾക്കൊരവകാശവും ഉണ്ടാവില്ല."ശരി" എന്ന് അവരും പറഞ്ഞു. ഇബ്നു അബ്ബാസ് (റ) പറയുന്നു: നബിﷺ പറയുകയുണ്ടായി: "ഇസ്മാഈലിന്റെ മാതാവിനെക്കുറിച്ച് അവർ മനുഷ്യസ്നേഹമുള്ളവരാണെന്ന്" ഈ സംഭവം വ്യക്തമാക്കി.
ജർഹൂം ഗോത്രക്കാർ അങ്ങനെ അവിടെ താമസിക്കുകയും, അവരുടെ ബന്ധുക്കളുടെ അടുത്തേക്ക് ആളയക്കുകയും അവരും കൂടി വന്നു താമസിക്കുകയും ചെയ്തു. അങ്ങനെ അവരുടെ കുറെ വീട്ടുകാർ അവിടെയുണ്ടായി.
(സ്വഹീഹുൽ ബുഖാരി:3364)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:716🌺🌺
13/07/19
*വാതിൽപ്പടി നിലനിർത്തുക!*
ﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ رضي الله عنه: ........ﻭَﺷَﺐَّ اﻟﻐُﻼَﻡُ ﻭَﺗَﻌَﻠَّﻢَ اﻟﻌَﺮَﺑِﻴَّﺔَ ﻣِﻨْﻬُﻢْ، ﻭَﺃَﻧْﻔَﺴَﻬُﻢْ ﻭَﺃَﻋْﺠَﺒَﻬُﻢْ ﺣِﻴﻦَ ﺷَﺐَّ، ﻓَﻠَﻤَّﺎ ﺃَﺩْﺭَﻙَ ﺯَﻭَّﺟُﻮﻩُ اﻣْﺮَﺃَﺓً ﻣِﻨْﻬُﻢْ، ﻭَﻣَﺎﺗَﺖْ ﺃُﻡُّ ﺇِﺳْﻤَﺎﻋِﻴﻞَ، ﻓَﺠَﺎءَ ﺇِﺑْﺮَاﻫِﻴﻢُ ﺑَﻌْﺪَﻣَﺎ ﺗَﺰَﻭَّﺝَ ﺇِﺳْﻤَﺎﻋِﻴﻞُ ﻳُﻄَﺎﻟِﻊُ ﺗَﺮِﻛَﺘَﻪُ، ﻓَﻠَﻢْ ﻳَﺠِﺪْ ﺇِﺳْﻤَﺎﻋِﻴﻞَ، ﻓَﺴَﺄَﻝَ اﻣْﺮَﺃَﺗَﻪُ ﻋَﻨْﻪُ ﻓَﻘَﺎﻟَﺖْ: ﺧَﺮَﺝَ ﻳَﺒْﺘَﻐِﻲ ﻟَﻨَﺎ، ﺛُﻢَّ ﺳَﺄَﻟَﻬَﺎ ﻋَﻦْ ﻋَﻴْﺸِﻬِﻢْ ﻭَﻫَﻴْﺌَﺘِﻬِﻢْ، ﻓَﻘَﺎﻟَﺖْ ﻧَﺤْﻦُ ﺑِﺸَﺮٍّ، ﻧَﺤْﻦُ ﻓِﻲ ﺿِﻴﻖٍ ﻭَﺷِﺪَّﺓٍ، ﻓَﺸَﻜَﺖْ ﺇِﻟَﻴْﻪِ، ﻗَﺎﻝَ: ﻓَﺈِﺫَا ﺟَﺎءَ ﺯَﻭْﺟُﻚِ ﻓَﺎﻗْﺮَﺋِﻲ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡَ، ﻭَﻗُﻮﻟِﻲ ﻟَﻪُ ﻳُﻐَﻴِّﺮْ ﻋَﺘَﺒَﺔَ ﺑَﺎﺑِﻪِ، ﻓَﻠَﻤَّﺎ ﺟَﺎءَ ﺇِﺳْﻤَﺎﻋِﻴﻞُ ﻛَﺄَﻧَّﻪُ ﺁﻧَﺲَ ﺷَﻴْﺌًﺎ، ﻓَﻘَﺎﻝَ: ﻫَﻞْ ﺟَﺎءَﻛُﻢْ ﻣِﻦْ ﺃَﺣَﺪٍ؟ ﻗَﺎﻟَﺖْ: ﻧَﻌَﻢْ، ﺟَﺎءَﻧَﺎ ﺷَﻴْﺦٌ ﻛَﺬَا ﻭَﻛَﺬَا، ﻓَﺴَﺄَﻟَﻨَﺎ ﻋَﻨْﻚَ ﻓَﺄَﺧْﺒَﺮْﺗُﻪُ، ﻭَﺳَﺄَﻟَﻨِﻲ ﻛَﻴْﻒَ ﻋَﻴْﺸُﻨَﺎ، ﻓَﺄَﺧْﺒَﺮْﺗُﻪُ ﺃَﻧَّﺎ ﻓِﻲ ﺟَﻬْﺪٍ ﻭَﺷِﺪَّﺓٍ، ﻗَﺎﻝَ: ﻓَﻬَﻞْ ﺃَﻭْﺻَﺎﻙِ ﺑِﺸَﻲْءٍ؟ ﻗَﺎﻟَﺖْ: ﻧَﻌَﻢْ، ﺃَﻣَﺮَﻧِﻲ ﺃَﻥْ ﺃَﻗْﺮَﺃَ ﻋَﻠَﻴْﻚَ اﻟﺴَّﻼَﻡَ، ﻭَﻳَﻘُﻮﻝُ ﻏَﻴِّﺮْ ﻋَﺘَﺒَﺔَ ﺑَﺎﺑِﻚَ، ﻗَﺎﻝَ: ﺫَاﻙِ ﺃَﺑِﻲ، ﻭَﻗَﺪْ ﺃَﻣَﺮَﻧِﻲ ﺃَﻥْ ﺃُﻓَﺎﺭِﻗَﻚِ، اﻟﺤَﻘِﻲ ﺑِﺄَﻫْﻠِﻚِ، ﻓَﻄَﻠَّﻘَﻬَﺎ، ﻭَﺗَﺰَﻭَّﺝَ ﻣِﻨْﻬُﻢْ ﺃُﺧْﺮَﻯ، ﻓَﻠَﺒِﺚَ ﻋَﻨْﻬُﻢْ ﺇِﺑْﺮَاﻫِﻴﻢُ ﻣَﺎ ﺷَﺎءَ اﻟﻠَّﻪُ، ﺛُﻢَّ ﺃَﺗَﺎﻫُﻢْ ﺑَﻌْﺪُ ﻓَﻠَﻢْ ﻳَﺠِﺪْﻩُ، ﻓَﺪَﺧَﻞَ ﻋَﻠَﻰ اﻣْﺮَﺃَﺗِﻪِ ﻓَﺴَﺄَﻟَﻬَﺎ ﻋَﻨْﻪُ، ﻓَﻘَﺎﻟَﺖْ: ﺧَﺮَﺝَ ﻳَﺒْﺘَﻐِﻲ ﻟَﻨَﺎ، ﻗَﺎﻝَ: ﻛَﻴْﻒَ ﺃَﻧْﺘُﻢْ؟ ﻭَﺳَﺄَﻟَﻬَﺎ ﻋَﻦْ ﻋَﻴْﺸِﻬِﻢْ ﻭَﻫَﻴْﺌَﺘِﻬِﻢْ، ﻓَﻘَﺎﻟَﺖْ: ﻧَﺤْﻦُ ﺑِﺨَﻴْﺮٍ ﻭَﺳَﻌَﺔٍ، ﻭَﺃَﺛْﻨَﺖْ ﻋَﻠَﻰ اﻟﻠَّﻪِ، ﻓَﻘَﺎﻝَ: ﻣَﺎ ﻃَﻌَﺎﻣُﻜُﻢْ؟ ﻗَﺎﻟَﺖِ اﻟﻠَّﺤْﻢُ، ﻗَﺎﻝَ ﻓَﻤَﺎ ﺷَﺮَاﺑُﻜُﻢْ؟ ﻗَﺎﻟَﺖِ اﻟﻤَﺎءُ. ﻗَﺎﻝَ: اﻟﻠَّﻬُﻢَّ ﺑَﺎﺭِﻙْ ﻟَﻬُﻢْ ﻓِﻲ اﻟﻠَّﺤْﻢِ ﻭَاﻟﻤَﺎءِ، ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻭَﻟَﻢْ ﻳَﻜُﻦْ ﻟَﻬُﻢْ ﻳَﻮْﻣَﺌِﺬٍ ﺣَﺐٌّ، ﻭَﻟَﻮْ ﻛَﺎﻥَ ﻟَﻬُﻢْ ﺩَﻋَﺎ ﻟَﻬُﻢْ ﻓِﻴﻪِ». ﻗَﺎﻝَ: ﻓَﻬُﻤَﺎ ﻻَ ﻳَﺨْﻠُﻮ ﻋَﻠَﻴْﻬِﻤَﺎ ﺃَﺣَﺪٌ ﺑِﻐَﻴْﺮِ ﻣَﻜَّﺔَ ﺇِﻻَّ ﻟَﻢْ ﻳُﻮَاﻓِﻘَﺎﻩُ، ﻗَﺎﻝَ: ﻓَﺈِﺫَا ﺟَﺎءَ ﺯَﻭْﺟُﻚِ ﻓَﺎﻗْﺮَﺋِﻲ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡَ، ﻭَﻣُﺮِﻳﻪِ ﻳُﺜْﺒِﺖُ ﻋَﺘَﺒَﺔَ ﺑَﺎﺑِﻪِ، ﻓَﻠَﻤَّﺎ ﺟَﺎءَ ﺇِﺳْﻤَﺎﻋِﻴﻞُ ﻗَﺎﻝَ: ﻫَﻞْ ﺃَﺗَﺎﻛُﻢْ ﻣِﻦْ ﺃَﺣَﺪٍ؟ ﻗَﺎﻟَﺖْ: ﻧَﻌَﻢْ، ﺃَﺗَﺎﻧَﺎ ﺷَﻴْﺦٌ ﺣَﺴَﻦُ اﻟﻬَﻴْﺌَﺔِ، ﻭَﺃَﺛْﻨَﺖْ ﻋَﻠَﻴْﻪِ، ﻓَﺴَﺄَﻟَﻨِﻲ ﻋَﻨْﻚَ ﻓَﺄَﺧْﺒَﺮْﺗُﻪُ، ﻓَﺴَﺄَﻟَﻨِﻲ ﻛَﻴْﻒَ ﻋَﻴْﺸُﻨَﺎ ﻓَﺄَﺧْﺒَﺮْﺗُﻪُ ﺃَﻧَّﺎ ﺑِﺨَﻴْﺮٍ، ﻗَﺎﻝَ: ﻓَﺄَﻭْﺻَﺎﻙِ ﺑِﺸَﻲْءٍ، ﻗَﺎﻟَﺖْ: ﻧَﻌَﻢْ، ﻫُﻮَ ﻳَﻘْﺮَﺃُ ﻋَﻠَﻴْﻚَ اﻟﺴَّﻼَﻡَ، ﻭَﻳَﺄْﻣُﺮُﻙَ ﺃَﻥْ ﺗُﺜْﺒِﺖَ ﻋَﺘَﺒَﺔَ ﺑَﺎﺑِﻚَ، ﻗَﺎﻝَ: ﺫَاﻙِ ﺃَﺑِﻲ ﻭَﺃَﻧْﺖِ اﻟﻌَﺘَﺒَﺔُ، ﺃَﻣَﺮَﻧِﻲ ﺃَﻥْ ﺃُﻣْﺴِﻜَﻚِ،
(صحيح البخاري:٣٣٦٤)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ......
ഇസ്മാഈൽ (അ) യാവാവായി. ജർഹൂം ഗോത്രക്കാരിൽ നിന്ന് അറബി പഠിച്ചു. അവരിൽ നിന്നൊരു പെണ്ണിനെ വിവാഹം ചെയ്തു കൊടുത്തു. കുറച്ച് കഴിഞ്ഞപ്പോൾ ഹാജറാ ബിവി(റ) മരണപ്പെട്ടു.
ഇബ്‌റാഹിം (അ) ചിലപ്പോൾ ഇസ്മാഈലി(അ)നെ വന്നു സന്ദർശിച്ചിരുന്നു.
ഒരിക്കൽ സന്ദർശിക്കാൻ വന്നപ്പോൾ മകനെ കണ്ടില്ല. മരുമകളോട് അന്വേഷിച്ചു. അവർ പറഞ്ഞു: "ഞങ്ങൾക്ക് ഭക്ഷണം തേടി പോയിരിക്കുകയാണ്." പിന്നെ അവരുടെ ജീവിതത്തെക്കുറിച്ചും, സ്ഥിതിഗതികളെക്കുറിച്ചും മഹാനവർകൾ അവളോട് ചോദിച്ചു. അവൾ പറഞ്ഞു: "ഞങ്ങൾ വിഷമത്തിലാണ്. ക്ലേശത്തിലും പ്രയാസത്തിലുമാണ്" അവൾ മഹാനോട് ആവലതികളുടെ പട്ടികയിട്ടു. മഹാനവർകൾ പറഞ്ഞു: "നിന്റെ ഭർത്താവ് വന്നാൽ അദ്ദേഹത്തോട് എന്റെ സലാം പറയുക, വാതിൽപ്പടി മാറ്റിവെക്കാൻ പറയുക."
കുറച്ചു കഴിഞ്ഞപ്പോൾ ഇസ്മാഈൽ (അ) വന്നു. മഹാനവർകൾ എന്തോ അറിഞ്ഞപോലെ ചോദിച്ചു: "ഇവിടെ ആരെങ്കിലും വന്നിരുന്നോ?.
അവർ പറഞ്ഞു: "അതെ ഇന്നയിന്ന രൂപമുള്ള ഒരു വൃദ്ധൻ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. നിങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ഞാൻ വിവരം പറഞ്ഞു. നമ്മുടെ ജീവിതം എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. നാം വളരെ കഷ്ടപ്പാടിലും, പ്രയാസത്തിലുമാണെന്നു ഞാൻ പറഞ്ഞു."
മഹാൻ ചോദിച്ചു: "അദ്ദേഹം നിന്നോടു വല്ലതും പറഞ്ഞേൽപിച്ചോ? അവൾ പറഞ്ഞു: "അതെ നിങ്ങളോട് സലാം പറയാനും വാതിൽപ്പടി മാറ്റിവെക്കാൻ പറയാനും നിർദേശിച്ചു."
ഇസ്മാഈൽ (അ) പറഞ്ഞു: "അതെന്റെ പിതാവാണ്. നീയുമായി പിരിയാൻ അദ്ദേഹം എന്നോട് കൽപിച്ചിരിക്കുയാണ്. നീ നിന്റെ കുടുംബത്തിലേക്ക് പോകുക. മഹാനവർകൾ അവളെ വിവാഹമോചനം ചെയ്തു.
ജർഹൂം ഗോത്രക്കാരിൽ നിന്ന് തന്നെ മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തു. അല്ലാഹു ഉദ്ദേശിച്ചത്ര കാലം ഇബ്റാഹീം നബി (അ) അവരിലേക്ക് വരാതെ കഴിഞ്ഞു. ശേഷമൊരിക്കൽ മഹാനവർകൾ മകനെ കാണാൻ വന്നപ്പോഴും ഇസ്‌മാഈലി (അ) നെ കണ്ടില്ല. മരുമകളോട് അന്വേഷിച്ചു. അവർ പറഞ്ഞു: ഞങ്ങൾക്ക് ഭക്ഷണം തേടി പോയിരിക്കുകയാണ്". നിങ്ങളുടെ സ്ഥിതി എന്ത
13/07/19
*വാതിൽപ്പടി നിലനിർത്തുക!*
ﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ رضي الله عنه: ........ﻭَﺷَﺐَّ اﻟﻐُﻼَﻡُ ﻭَﺗَﻌَﻠَّﻢَ اﻟﻌَﺮَﺑِﻴَّﺔَ ﻣِﻨْﻬُﻢْ، ﻭَﺃَﻧْﻔَﺴَﻬُﻢْ ﻭَﺃَﻋْﺠَﺒَﻬُﻢْ ﺣِﻴﻦَ ﺷَﺐَّ، ﻓَﻠَﻤَّﺎ ﺃَﺩْﺭَﻙَ ﺯَﻭَّﺟُﻮﻩُ اﻣْﺮَﺃَﺓً ﻣِﻨْﻬُﻢْ، ﻭَﻣَﺎﺗَﺖْ ﺃُﻡُّ ﺇِﺳْﻤَﺎﻋِﻴﻞَ، ﻓَﺠَﺎءَ ﺇِﺑْﺮَاﻫِﻴﻢُ ﺑَﻌْﺪَﻣَﺎ ﺗَﺰَﻭَّﺝَ ﺇِﺳْﻤَﺎﻋِﻴﻞُ ﻳُﻄَﺎﻟِﻊُ ﺗَﺮِﻛَﺘَﻪُ، ﻓَﻠَﻢْ ﻳَﺠِﺪْ ﺇِﺳْﻤَﺎﻋِﻴﻞَ، ﻓَﺴَﺄَﻝَ اﻣْﺮَﺃَﺗَﻪُ ﻋَﻨْﻪُ ﻓَﻘَﺎﻟَﺖْ: ﺧَﺮَﺝَ ﻳَﺒْﺘَﻐِﻲ ﻟَﻨَﺎ، ﺛُﻢَّ ﺳَﺄَﻟَﻬَﺎ ﻋَﻦْ ﻋَﻴْﺸِﻬِﻢْ ﻭَﻫَﻴْﺌَﺘِﻬِﻢْ، ﻓَﻘَﺎﻟَﺖْ ﻧَﺤْﻦُ ﺑِﺸَﺮٍّ، ﻧَﺤْﻦُ ﻓِﻲ ﺿِﻴﻖٍ ﻭَﺷِﺪَّﺓٍ، ﻓَﺸَﻜَﺖْ ﺇِﻟَﻴْﻪِ، ﻗَﺎﻝَ: ﻓَﺈِﺫَا ﺟَﺎءَ ﺯَﻭْﺟُﻚِ ﻓَﺎﻗْﺮَﺋِﻲ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡَ، ﻭَﻗُﻮﻟِﻲ ﻟَﻪُ ﻳُﻐَﻴِّﺮْ ﻋَﺘَﺒَﺔَ ﺑَﺎﺑِﻪِ، ﻓَﻠَﻤَّﺎ ﺟَﺎءَ ﺇِﺳْﻤَﺎﻋِﻴﻞُ ﻛَﺄَﻧَّﻪُ ﺁﻧَﺲَ ﺷَﻴْﺌًﺎ، ﻓَﻘَﺎﻝَ: ﻫَﻞْ ﺟَﺎءَﻛُﻢْ ﻣِﻦْ ﺃَﺣَﺪٍ؟ ﻗَﺎﻟَﺖْ: ﻧَﻌَﻢْ، ﺟَﺎءَﻧَﺎ ﺷَﻴْﺦٌ ﻛَﺬَا ﻭَﻛَﺬَا، ﻓَﺴَﺄَﻟَﻨَﺎ ﻋَﻨْﻚَ ﻓَﺄَﺧْﺒَﺮْﺗُﻪُ، ﻭَﺳَﺄَﻟَﻨِﻲ ﻛَﻴْﻒَ ﻋَﻴْﺸُﻨَﺎ، ﻓَﺄَﺧْﺒَﺮْﺗُﻪُ ﺃَﻧَّﺎ ﻓِﻲ ﺟَﻬْﺪٍ ﻭَﺷِﺪَّﺓٍ، ﻗَﺎﻝَ: ﻓَﻬَﻞْ ﺃَﻭْﺻَﺎﻙِ ﺑِﺸَﻲْءٍ؟ ﻗَﺎﻟَﺖْ: ﻧَﻌَﻢْ، ﺃَﻣَﺮَﻧِﻲ ﺃَﻥْ ﺃَﻗْﺮَﺃَ ﻋَﻠَﻴْﻚَ اﻟﺴَّﻼَﻡَ، ﻭَﻳَﻘُﻮﻝُ ﻏَﻴِّﺮْ ﻋَﺘَﺒَﺔَ ﺑَﺎﺑِﻚَ، ﻗَﺎﻝَ: ﺫَاﻙِ ﺃَﺑِﻲ، ﻭَﻗَﺪْ ﺃَﻣَﺮَﻧِﻲ ﺃَﻥْ ﺃُﻓَﺎﺭِﻗَﻚِ، اﻟﺤَﻘِﻲ ﺑِﺄَﻫْﻠِﻚِ، ﻓَﻄَﻠَّﻘَﻬَﺎ، ﻭَﺗَﺰَﻭَّﺝَ ﻣِﻨْﻬُﻢْ ﺃُﺧْﺮَﻯ، ﻓَﻠَﺒِﺚَ ﻋَﻨْﻬُﻢْ ﺇِﺑْﺮَاﻫِﻴﻢُ ﻣَﺎ ﺷَﺎءَ اﻟﻠَّﻪُ، ﺛُﻢَّ ﺃَﺗَﺎﻫُﻢْ ﺑَﻌْﺪُ ﻓَﻠَﻢْ ﻳَﺠِﺪْﻩُ، ﻓَﺪَﺧَﻞَ ﻋَﻠَﻰ اﻣْﺮَﺃَﺗِﻪِ ﻓَﺴَﺄَﻟَﻬَﺎ ﻋَﻨْﻪُ، ﻓَﻘَﺎﻟَﺖْ: ﺧَﺮَﺝَ ﻳَﺒْﺘَﻐِﻲ ﻟَﻨَﺎ، ﻗَﺎﻝَ: ﻛَﻴْﻒَ ﺃَﻧْﺘُﻢْ؟ ﻭَﺳَﺄَﻟَﻬَﺎ ﻋَﻦْ ﻋَﻴْﺸِﻬِﻢْ ﻭَﻫَﻴْﺌَﺘِﻬِﻢْ، ﻓَﻘَﺎﻟَﺖْ: ﻧَﺤْﻦُ ﺑِﺨَﻴْﺮٍ ﻭَﺳَﻌَﺔٍ، ﻭَﺃَﺛْﻨَﺖْ ﻋَﻠَﻰ اﻟﻠَّﻪِ، ﻓَﻘَﺎﻝَ: ﻣَﺎ ﻃَﻌَﺎﻣُﻜُﻢْ؟ ﻗَﺎﻟَﺖِ اﻟﻠَّﺤْﻢُ، ﻗَﺎﻝَ ﻓَﻤَﺎ ﺷَﺮَاﺑُﻜُﻢْ؟ ﻗَﺎﻟَﺖِ اﻟﻤَﺎءُ. ﻗَﺎﻝَ: اﻟﻠَّﻬُﻢَّ ﺑَﺎﺭِﻙْ ﻟَﻬُﻢْ ﻓِﻲ اﻟﻠَّﺤْﻢِ ﻭَاﻟﻤَﺎءِ، ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻭَﻟَﻢْ ﻳَﻜُﻦْ ﻟَﻬُﻢْ ﻳَﻮْﻣَﺌِﺬٍ ﺣَﺐٌّ، ﻭَﻟَﻮْ ﻛَﺎﻥَ ﻟَﻬُﻢْ ﺩَﻋَﺎ ﻟَﻬُﻢْ ﻓِﻴﻪِ». ﻗَﺎﻝَ: ﻓَﻬُﻤَﺎ ﻻَ ﻳَﺨْﻠُﻮ ﻋَﻠَﻴْﻬِﻤَﺎ ﺃَﺣَﺪٌ ﺑِﻐَﻴْﺮِ ﻣَﻜَّﺔَ ﺇِﻻَّ ﻟَﻢْ ﻳُﻮَاﻓِﻘَﺎﻩُ، ﻗَﺎﻝَ: ﻓَﺈِﺫَا ﺟَﺎءَ ﺯَﻭْﺟُﻚِ ﻓَﺎﻗْﺮَﺋِﻲ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡَ، ﻭَﻣُﺮِﻳﻪِ ﻳُﺜْﺒِﺖُ ﻋَﺘَﺒَﺔَ ﺑَﺎﺑِﻪِ، ﻓَﻠَﻤَّﺎ ﺟَﺎءَ ﺇِﺳْﻤَﺎﻋِﻴﻞُ ﻗَﺎﻝَ: ﻫَﻞْ ﺃَﺗَﺎﻛُﻢْ ﻣِﻦْ ﺃَﺣَﺪٍ؟ ﻗَﺎﻟَﺖْ: ﻧَﻌَﻢْ، ﺃَﺗَﺎﻧَﺎ ﺷَﻴْﺦٌ ﺣَﺴَﻦُ اﻟﻬَﻴْﺌَﺔِ، ﻭَﺃَﺛْﻨَﺖْ ﻋَﻠَﻴْﻪِ، ﻓَﺴَﺄَﻟَﻨِﻲ ﻋَﻨْﻚَ ﻓَﺄَﺧْﺒَﺮْﺗُﻪُ، ﻓَﺴَﺄَﻟَﻨِﻲ ﻛَﻴْﻒَ ﻋَﻴْﺸُﻨَﺎ ﻓَﺄَﺧْﺒَﺮْﺗُﻪُ ﺃَﻧَّﺎ ﺑِﺨَﻴْﺮٍ، ﻗَﺎﻝَ: ﻓَﺄَﻭْﺻَﺎﻙِ ﺑِﺸَﻲْءٍ، ﻗَﺎﻟَﺖْ: ﻧَﻌَﻢْ، ﻫُﻮَ ﻳَﻘْﺮَﺃُ ﻋَﻠَﻴْﻚَ اﻟﺴَّﻼَﻡَ، ﻭَﻳَﺄْﻣُﺮُﻙَ ﺃَﻥْ ﺗُﺜْﺒِﺖَ ﻋَﺘَﺒَﺔَ ﺑَﺎﺑِﻚَ، ﻗَﺎﻝَ: ﺫَاﻙِ ﺃَﺑِﻲ ﻭَﺃَﻧْﺖِ اﻟﻌَﺘَﺒَﺔُ، ﺃَﻣَﺮَﻧِﻲ ﺃَﻥْ ﺃُﻣْﺴِﻜَﻚِ،
(صحيح البخاري:٣٣٦٤)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ......
ഇസ്മാഈൽ (അ) യാവാവായി. ജർഹൂം ഗോത്രക്കാരിൽ നിന്ന് അറബി പഠിച്ചു. അവരിൽ നിന്നൊരു പെണ്ണിനെ വിവാഹം ചെയ്തു കൊടുത്തു. കുറച്ച് കഴിഞ്ഞപ്പോൾ ഹാജറാ ബിവി(റ) മരണപ്പെട്ടു.
ഇബ്‌റാഹിം (അ) ചിലപ്പോൾ ഇസ്മാഈലി(അ)നെ വന്നു സന്ദർശിച്ചിരുന്നു.
ഒരിക്കൽ സന്ദർശിക്കാൻ വന്നപ്പോൾ മകനെ കണ്ടില്ല. മരുമകളോട് അന്വേഷിച്ചു. അവർ പറഞ്ഞു: "ഞങ്ങൾക്ക് ഭക്ഷണം തേടി പോയിരിക്കുകയാണ്." പിന്നെ അവരുടെ ജീവിതത്തെക്കുറിച്ചും, സ്ഥിതിഗതികളെക്കുറിച്ചും മഹാനവർകൾ അവളോട് ചോദിച്ചു. അവൾ പറഞ്ഞു: "ഞങ്ങൾ വിഷമത്തിലാണ്. ക്ലേശത്തിലും പ്രയാസത്തിലുമാണ്" അവൾ മഹാനോട് ആവലതികളുടെ പട്ടികയിട്ടു. മഹാനവർകൾ പറഞ്ഞു: "നിന്റെ ഭർത്താവ് വന്നാൽ അദ്ദേഹത്തോട് എന്റെ സലാം പറയുക, വാതിൽപ്പടി മാറ്റിവെക്കാൻ പറയുക."
കുറച്ചു കഴിഞ്ഞപ്പോൾ ഇസ്മാഈൽ (അ) വന്നു. മഹാനവർകൾ എന്തോ അറിഞ്ഞപോലെ ചോദിച്ചു: "ഇവിടെ ആരെങ്കിലും വന്നിരുന്നോ?.
അവർ പറഞ്ഞു: "അതെ ഇന്നയിന്ന രൂപമുള്ള ഒരു വൃദ്ധൻ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. നിങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ഞാൻ വിവരം പറഞ്ഞു. നമ്മുടെ ജീവിതം എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. നാം വളരെ കഷ്ടപ്പാടിലും, പ്രയാസത്തിലുമാണെന്നു ഞാൻ പറഞ്ഞു."
മഹാൻ ചോദിച്ചു: "അദ്ദേഹം നിന്നോടു വല്ലതും പറഞ്ഞേൽപിച്ചോ? അവൾ പറഞ്ഞു: "അതെ നിങ്ങളോട് സലാം പറയാനും വാതിൽപ്പടി മാറ്റിവെക്കാൻ പറയാനും നിർദേശിച്ചു."
ഇസ്മാഈൽ (അ) പറഞ്ഞു: "അതെന്റെ പിതാവാണ്. നീയുമായി പിരിയാൻ അദ്ദേഹം എന്നോട് കൽപിച്ചിരിക്കുയാണ്. നീ നിന്റെ കുടുംബത്തിലേക്ക് പോകുക. മഹാനവർകൾ അവളെ വിവാഹമോചനം ചെയ്തു.
ജർഹൂം ഗോത്രക്കാരിൽ നിന്ന് തന്നെ മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തു. അല്ലാഹു ഉദ്ദേശിച്ചത്ര കാലം ഇബ്റാഹീം നബി (അ) അവരിലേക്ക് വരാതെ കഴിഞ്ഞു. ശേഷമൊരിക്കൽ മഹാനവർകൾ മകനെ കാണാൻ വന്നപ്പോഴും ഇസ്‌മാഈലി (അ) നെ കണ്ടില്ല. മരുമകളോട് അന്വേഷിച്ചു. അവർ പറഞ്ഞു: ഞങ്ങൾക്ക് ഭക്ഷണം തേടി പോയിരിക്കുകയാണ്". നിങ്ങളുടെ സ്ഥിതി എന്ത
്? എന്ന് മഹാൻ ആരാഞ്ഞു.
അവർ പറഞ്ഞു: "ഞങ്ങൾ നന്മയിലും, ക്ഷേമത്തിലുമാണ്." അവർ അല്ലാഹുവിനെ വാഴ്ത്തി.
മഹാൻ ചോദിച്ചു: "നിങ്ങളുടെ ഭക്ഷണം എന്താണ്?
അവൾ പറഞ്ഞു:"മാംസം"
നിങ്ങളുടെ പാനീയമോ?
'വെള്ളം' എന്ന് അവൾ പറഞ്ഞു.
അല്ലാഹുവേ! മാംസത്തിലും, വെള്ളത്തിലും ഇവർക്ക് നീ ബറകത്ത് ചെയ്യണേ" എന്ന് ഇബ്റാഹീം(അ) ദുആ ചെയ്തു.
നബി ﷺ പറഞ്ഞു: "അന്ന് അവർക്ക് ധാന്യമൊന്നും ഉണ്ടായിരുന്നില്ല. അതുണ്ടായിരുന്നെങ്കിൽ അതിൽ ബറകത്തിനുവേണ്ടി മഹാനവർകൾ ദുആ ചെയ്യുമായിരുന്നു."
നിവേദകൻ പറയുന്നു: "മക്കയല്ലാത്തിടത്ത് ഒരാൾക്കും അതു രണ്ടും മാത്രം കഴിച്ചാൽ ജീവിക്കാനാവുമായിരുന്നില്ല.
ഇബ്‌റാഹീം (അ) പറഞ്ഞു: "നിന്റെ ഭർത്താവ് വന്നാൽ അദ്ദേഹത്തോട് സലാം പറയുക. വാതിൽപ്പടി ഉറപ്പിക്കാനും നിർദേശിക്കുക" ഇസ്മാഈൽ (അ) വന്നപ്പോൾ ഭാര്യയോട് 'ആരെങ്കിലും ഇവിടെ വന്നിരുന്നോ' എന്ന് ചോദിച്ചു. അവർ പറഞ്ഞു: "അതെ സുന്ദരനായ ഒരു വൃദ്ധൻ വന്നിരുന്നു. അവർ മഹാനെ വാഴ്ത്തി പറഞ്ഞു. നിങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ വിവരം പറഞ്ഞു. നമ്മുടെ ജീവിതം എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. നാം സുഖത്തിലാണ് എന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു.
ഇസ്മാഈൽ (അ) ചോദിച്ചു: "അദ്ദേഹം നിന്നോട് എന്തെങ്കിലും പറഞ്ഞേൽപിച്ചിരുന്നോ?
അവർ പറഞ്ഞു: "അതെ നിങ്ങളോട് സലാം പറയാനും വാതിൽപ്പടി സ്ഥിരപ്പെടുത്താനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.
ഇസ്മാഈൽ (അ) പറഞ്ഞു: അദ്ദേഹം എന്റെ പിതാവാണ്. നീയാണ് വാതിൽപ്പടി. നിന്നെ കൂടെത്തന്നെ നിറുത്താനാണ് അദ്ദേഹമെന്നോട് നിർദേശിച്ചത്.
(സ്വഹീഹുൽ ബുഖാരി:3364)
*ഗുണപാഠം:*
🔸അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് ശുക്റ് ചെയ്താൽ അല്ലാഹു അനുഗ്രഹങ്ങൾ വർദ്ധിപ്പിക്കുന്നതാണ്. നേരെമറിച്ച് അവന് ചെയ്ത് തന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാതെ എപ്പോഴും ഇല്ലായ്മ പറഞ്ഞ് കൊണ്ടിരുന്നാൽ അല്ലാഹു നൽകിയ അനുഗ്രഹങ്ങളും എടുത്ത് കളയുന്നതാണ്. ഇസ്മാഈൽ നബിയുടെ രണ്ട് ഭാര്യമാരുടെ സ്വഭാവങ്ങളിൽ നിന്നും അത് സ്പഷ്ടമാണ്.
🔹ഒരു ഭാര്യ എപ്പോഴും ഭർത്താവിനാൽ ലഭിക്കുന്ന സൗകര്യങ്ങളിൽ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കണം. കുറവുകളും കുറ്റങ്ങളും മാത്രം നോക്കുന്നവരാകരുത്.
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
അവർ പറഞ്ഞു: "ഞങ്ങൾ നന്മയിലും, ക്ഷേമത്തിലുമാണ്." അവർ അല്ലാഹുവിനെ വാഴ്ത്തി.
മഹാൻ ചോദിച്ചു: "നിങ്ങളുടെ ഭക്ഷണം എന്താണ്?
അവൾ പറഞ്ഞു:"മാംസം"
നിങ്ങളുടെ പാനീയമോ?
'വെള്ളം' എന്ന് അവൾ പറഞ്ഞു.
അല്ലാഹുവേ! മാംസത്തിലും, വെള്ളത്തിലും ഇവർക്ക് നീ ബറകത്ത് ചെയ്യണേ" എന്ന് ഇബ്റാഹീം(അ) ദുആ ചെയ്തു.
നബി ﷺ പറഞ്ഞു: "അന്ന് അവർക്ക് ധാന്യമൊന്നും ഉണ്ടായിരുന്നില്ല. അതുണ്ടായിരുന്നെങ്കിൽ അതിൽ ബറകത്തിനുവേണ്ടി മഹാനവർകൾ ദുആ ചെയ്യുമായിരുന്നു."
നിവേദകൻ പറയുന്നു: "മക്കയല്ലാത്തിടത്ത് ഒരാൾക്കും അതു രണ്ടും മാത്രം കഴിച്ചാൽ ജീവിക്കാനാവുമായിരുന്നില്ല.
ഇബ്‌റാഹീം (അ) പറഞ്ഞു: "നിന്റെ ഭർത്താവ് വന്നാൽ അദ്ദേഹത്തോട് സലാം പറയുക. വാതിൽപ്പടി ഉറപ്പിക്കാനും നിർദേശിക്കുക" ഇസ്മാഈൽ (അ) വന്നപ്പോൾ ഭാര്യയോട് 'ആരെങ്കിലും ഇവിടെ വന്നിരുന്നോ' എന്ന് ചോദിച്ചു. അവർ പറഞ്ഞു: "അതെ സുന്ദരനായ ഒരു വൃദ്ധൻ വന്നിരുന്നു. അവർ മഹാനെ വാഴ്ത്തി പറഞ്ഞു. നിങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ വിവരം പറഞ്ഞു. നമ്മുടെ ജീവിതം എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. നാം സുഖത്തിലാണ് എന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു.
ഇസ്മാഈൽ (അ) ചോദിച്ചു: "അദ്ദേഹം നിന്നോട് എന്തെങ്കിലും പറഞ്ഞേൽപിച്ചിരുന്നോ?
അവർ പറഞ്ഞു: "അതെ നിങ്ങളോട് സലാം പറയാനും വാതിൽപ്പടി സ്ഥിരപ്പെടുത്താനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.
ഇസ്മാഈൽ (അ) പറഞ്ഞു: അദ്ദേഹം എന്റെ പിതാവാണ്. നീയാണ് വാതിൽപ്പടി. നിന്നെ കൂടെത്തന്നെ നിറുത്താനാണ് അദ്ദേഹമെന്നോട് നിർദേശിച്ചത്.
(സ്വഹീഹുൽ ബുഖാരി:3364)
*ഗുണപാഠം:*
🔸അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് ശുക്റ് ചെയ്താൽ അല്ലാഹു അനുഗ്രഹങ്ങൾ വർദ്ധിപ്പിക്കുന്നതാണ്. നേരെമറിച്ച് അവന് ചെയ്ത് തന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാതെ എപ്പോഴും ഇല്ലായ്മ പറഞ്ഞ് കൊണ്ടിരുന്നാൽ അല്ലാഹു നൽകിയ അനുഗ്രഹങ്ങളും എടുത്ത് കളയുന്നതാണ്. ഇസ്മാഈൽ നബിയുടെ രണ്ട് ഭാര്യമാരുടെ സ്വഭാവങ്ങളിൽ നിന്നും അത് സ്പഷ്ടമാണ്.
🔹ഒരു ഭാര്യ എപ്പോഴും ഭർത്താവിനാൽ ലഭിക്കുന്ന സൗകര്യങ്ങളിൽ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കണം. കുറവുകളും കുറ്റങ്ങളും മാത്രം നോക്കുന്നവരാകരുത്.
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:717🌺🌺
14/07/19
*കഅ്ബയുടെ പുനരുദ്ധാരണം*
ﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ رضي الله عنه: ........ﺛُﻢَّ ﺟَﺎءَ ﺑَﻌْﺪَ ﺫَﻟِﻚَ، ﻭَﺇِﺳْﻤَﺎﻋِﻴﻞُ ﻳَﺒْﺮِﻱ ﻧَﺒْﻼً ﻟَﻪُ ﺗَﺤْﺖَ ﺩَﻭْﺣَﺔٍ ﻗَﺮِﻳﺒًﺎ ﻣِﻦْ ﺯَﻣْﺰَﻡَ، ﻓَﻠَﻤَّﺎ ﺭَﺁﻩُ ﻗَﺎﻡَ ﺇِﻟَﻴْﻪِ، ﻓَﺼَﻨَﻌَﺎ ﻛَﻤَﺎ ﻳَﺼْﻨَﻊُ اﻟﻮَاﻟِﺪُ ﺑِﺎﻟﻮَﻟَﺪِ ﻭَاﻟﻮَﻟَﺪُ ﺑِﺎﻟﻮَاﻟِﺪِ، ﺛُﻢَّ ﻗَﺎﻝَ ﻳَﺎ ﺇِﺳْﻤَﺎﻋِﻴﻞُ، ﺇِﻥَّ اﻟﻠَّﻪَ ﺃَﻣَﺮَﻧِﻲ ﺑِﺄَﻣْﺮٍ، ﻗَﺎﻝَ: ﻓَﺎﺻْﻨَﻊْ ﻣَﺎ ﺃَﻣَﺮَﻙَ ﺭَﺑُّﻚَ، ﻗَﺎﻝَ: ﻭَﺗُﻌِﻴﻨُﻨِﻲ؟ ﻗَﺎﻝَ: ﻭَﺃُﻋِﻴﻨُﻚَ، ﻗَﺎﻝَ: ﻓَﺈِﻥَّ اﻟﻠَّﻪَ ﺃَﻣَﺮَﻧِﻲ ﺃَﻥْ ﺃَﺑْﻨِﻲَ ﻫَﺎ ﻫُﻨَﺎ ﺑَﻴْﺘًﺎ، ﻭَﺃَﺷَﺎﺭَ ﺇِﻟَﻰ ﺃَﻛَﻤَﺔٍ ﻣُﺮْﺗَﻔِﻌَﺔٍ ﻋَﻠَﻰ ﻣَﺎ ﺣَﻮْﻟَﻬَﺎ، ﻗَﺎﻝَ: ﻓَﻌِﻨْﺪَ ﺫَﻟِﻚَ ﺭَﻓَﻌَﺎ اﻟﻘَﻮَاﻋِﺪَ ﻣِﻦَ اﻟﺒَﻴْﺖِ، ﻓَﺠَﻌَﻞَ ﺇِﺳْﻤَﺎﻋِﻴﻞُ ﻳَﺄْﺗِﻲ ﺑِﺎﻟﺤِﺠَﺎﺭَﺓِ ﻭَﺇِﺑْﺮَاﻫِﻴﻢُ ﻳَﺒْﻨِﻲ، ﺣَﺘَّﻰ ﺇِﺫَا اﺭْﺗَﻔَﻊَ اﻟﺒِﻨَﺎءُ، ﺟَﺎءَ ﺑِﻬَﺬَا اﻟﺤَﺠَﺮِ ﻓَﻮَﺿَﻌَﻪُ ﻟَﻪُ ﻓَﻘَﺎﻡَ ﻋَﻠَﻴْﻪِ، ﻭَﻫُﻮَ ﻳَﺒْﻨِﻲ ﻭَﺇِﺳْﻤَﺎﻋِﻴﻞُ ﻳُﻨَﺎﻭِﻟُﻪُ اﻟﺤِﺠَﺎﺭَﺓَ، ﻭَﻫُﻤَﺎ ﻳَﻘُﻮﻻَﻥِ: {ﺭَﺑَّﻨَﺎ ﺗَﻘَﺒَّﻞْ ﻣِﻨَّﺎ ﺇِﻧَّﻚَ ﺃَﻧْﺖَ اﻟﺴَّﻤِﻴﻊُ اﻟﻌَﻠِﻴﻢُ} [اﻟﺒﻘﺮﺓ: 127]،
(صحيح البخاري:٣٣٦٤)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ......
മറ്റൊരിക്കൽ മകനെ കാണാൻ ഇബ്‌റാഹീം നബി (അ) വന്നപ്പോൾ ഇസ്മാഈൽ (അ) സംസം കിണറിനടുത്ത് ഒരു വൻമരച്ചുവട്ടിലിരുന്ന് അമ്പ് ചെത്തിയുണ്ടാക്കുകയായിരുന്നു. പിതാവിനെ കണ്ടപ്പോൾ മകൻ എഴുന്നേറ്റ് നിന്നു. അവർ പരസ്പരം ആലിംഗനവും ഹസ്തദാനവും ചെയ്തു.
ഇബ്‌റാഹീം (അ) പറഞ്ഞു: "ഇസ്മാഈൽ! അല്ലാഹു എന്നോട് ഒരു കാര്യം കൽപിച്ചിരിക്കുന്നു"
ഇസ്മാഈൽ (അ): "അങ്ങയുടെ രക്ഷിതാവ് കൽപിച്ചത് അങ്ങ് ചെയ്താലും."
മഹാൻ : നീ എന്നെ സഹായിക്കുമോ?
ഇസ്മാഈൽ (അ): "ഞാൻ അങ്ങയെ സഹായിക്കും"
മഹാൻ : "എന്നാൽ അല്ലാഹു ഇവിടെ ഒരു ഭവനമുണ്ടാക്കാൻ കൽപിച്ചിരിക്കുന്നു.".
പരിസരത്തെ ഉയർന്ന കുന്നിലേക്ക് മഹാൻ ചൂണ്ടി. നിവേദകൻ പറയുന്നു: അപ്പോഴവർ കഅ്‌ബയുടെ അസ്ഥിവാരമുയർത്തി. മകൻ കല്ല് കൊണ്ട് വരുകയും പിതാവ് പടുക്കുകയും ചെയ്തു. അങ്ങനെ എടുപ്പ്(അൽപം) ഉയർന്നപ്പോൾ (മഖാമു ഇബ്റാഹീമിൽ ഇന്നുള്ള) കല്ല് കൊണ്ടുവരുകയും മഹാനവർകൾക്ക് വെച്ച് കൊടുക്കുകയും ചെയ്തു. അതിന്മേൽ കയറിനിന്ന് ഇബ്‌റാഹീം (അ) പടക്കുകയും, ഇസ്മാഈൽ(അ) കല്ലെടുത്ത് കൊടുക്കുകയും ചെയ്തു. അവർ ഇരുവരും ഇങ്ങനെ പ്രാർത്ഥിച്ചു: "ഞങ്ങളുടെ രക്ഷിതാവെ, ഞങ്ങളിൽ നിന്നു സ്വീകരിക്കണേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാണ്.
(ബുഖാരി:3364)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
14/07/19
*കഅ്ബയുടെ പുനരുദ്ധാരണം*
ﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ رضي الله عنه: ........ﺛُﻢَّ ﺟَﺎءَ ﺑَﻌْﺪَ ﺫَﻟِﻚَ، ﻭَﺇِﺳْﻤَﺎﻋِﻴﻞُ ﻳَﺒْﺮِﻱ ﻧَﺒْﻼً ﻟَﻪُ ﺗَﺤْﺖَ ﺩَﻭْﺣَﺔٍ ﻗَﺮِﻳﺒًﺎ ﻣِﻦْ ﺯَﻣْﺰَﻡَ، ﻓَﻠَﻤَّﺎ ﺭَﺁﻩُ ﻗَﺎﻡَ ﺇِﻟَﻴْﻪِ، ﻓَﺼَﻨَﻌَﺎ ﻛَﻤَﺎ ﻳَﺼْﻨَﻊُ اﻟﻮَاﻟِﺪُ ﺑِﺎﻟﻮَﻟَﺪِ ﻭَاﻟﻮَﻟَﺪُ ﺑِﺎﻟﻮَاﻟِﺪِ، ﺛُﻢَّ ﻗَﺎﻝَ ﻳَﺎ ﺇِﺳْﻤَﺎﻋِﻴﻞُ، ﺇِﻥَّ اﻟﻠَّﻪَ ﺃَﻣَﺮَﻧِﻲ ﺑِﺄَﻣْﺮٍ، ﻗَﺎﻝَ: ﻓَﺎﺻْﻨَﻊْ ﻣَﺎ ﺃَﻣَﺮَﻙَ ﺭَﺑُّﻚَ، ﻗَﺎﻝَ: ﻭَﺗُﻌِﻴﻨُﻨِﻲ؟ ﻗَﺎﻝَ: ﻭَﺃُﻋِﻴﻨُﻚَ، ﻗَﺎﻝَ: ﻓَﺈِﻥَّ اﻟﻠَّﻪَ ﺃَﻣَﺮَﻧِﻲ ﺃَﻥْ ﺃَﺑْﻨِﻲَ ﻫَﺎ ﻫُﻨَﺎ ﺑَﻴْﺘًﺎ، ﻭَﺃَﺷَﺎﺭَ ﺇِﻟَﻰ ﺃَﻛَﻤَﺔٍ ﻣُﺮْﺗَﻔِﻌَﺔٍ ﻋَﻠَﻰ ﻣَﺎ ﺣَﻮْﻟَﻬَﺎ، ﻗَﺎﻝَ: ﻓَﻌِﻨْﺪَ ﺫَﻟِﻚَ ﺭَﻓَﻌَﺎ اﻟﻘَﻮَاﻋِﺪَ ﻣِﻦَ اﻟﺒَﻴْﺖِ، ﻓَﺠَﻌَﻞَ ﺇِﺳْﻤَﺎﻋِﻴﻞُ ﻳَﺄْﺗِﻲ ﺑِﺎﻟﺤِﺠَﺎﺭَﺓِ ﻭَﺇِﺑْﺮَاﻫِﻴﻢُ ﻳَﺒْﻨِﻲ، ﺣَﺘَّﻰ ﺇِﺫَا اﺭْﺗَﻔَﻊَ اﻟﺒِﻨَﺎءُ، ﺟَﺎءَ ﺑِﻬَﺬَا اﻟﺤَﺠَﺮِ ﻓَﻮَﺿَﻌَﻪُ ﻟَﻪُ ﻓَﻘَﺎﻡَ ﻋَﻠَﻴْﻪِ، ﻭَﻫُﻮَ ﻳَﺒْﻨِﻲ ﻭَﺇِﺳْﻤَﺎﻋِﻴﻞُ ﻳُﻨَﺎﻭِﻟُﻪُ اﻟﺤِﺠَﺎﺭَﺓَ، ﻭَﻫُﻤَﺎ ﻳَﻘُﻮﻻَﻥِ: {ﺭَﺑَّﻨَﺎ ﺗَﻘَﺒَّﻞْ ﻣِﻨَّﺎ ﺇِﻧَّﻚَ ﺃَﻧْﺖَ اﻟﺴَّﻤِﻴﻊُ اﻟﻌَﻠِﻴﻢُ} [اﻟﺒﻘﺮﺓ: 127]،
(صحيح البخاري:٣٣٦٤)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ......
മറ്റൊരിക്കൽ മകനെ കാണാൻ ഇബ്‌റാഹീം നബി (അ) വന്നപ്പോൾ ഇസ്മാഈൽ (അ) സംസം കിണറിനടുത്ത് ഒരു വൻമരച്ചുവട്ടിലിരുന്ന് അമ്പ് ചെത്തിയുണ്ടാക്കുകയായിരുന്നു. പിതാവിനെ കണ്ടപ്പോൾ മകൻ എഴുന്നേറ്റ് നിന്നു. അവർ പരസ്പരം ആലിംഗനവും ഹസ്തദാനവും ചെയ്തു.
ഇബ്‌റാഹീം (അ) പറഞ്ഞു: "ഇസ്മാഈൽ! അല്ലാഹു എന്നോട് ഒരു കാര്യം കൽപിച്ചിരിക്കുന്നു"
ഇസ്മാഈൽ (അ): "അങ്ങയുടെ രക്ഷിതാവ് കൽപിച്ചത് അങ്ങ് ചെയ്താലും."
മഹാൻ : നീ എന്നെ സഹായിക്കുമോ?
ഇസ്മാഈൽ (അ): "ഞാൻ അങ്ങയെ സഹായിക്കും"
മഹാൻ : "എന്നാൽ അല്ലാഹു ഇവിടെ ഒരു ഭവനമുണ്ടാക്കാൻ കൽപിച്ചിരിക്കുന്നു.".
പരിസരത്തെ ഉയർന്ന കുന്നിലേക്ക് മഹാൻ ചൂണ്ടി. നിവേദകൻ പറയുന്നു: അപ്പോഴവർ കഅ്‌ബയുടെ അസ്ഥിവാരമുയർത്തി. മകൻ കല്ല് കൊണ്ട് വരുകയും പിതാവ് പടുക്കുകയും ചെയ്തു. അങ്ങനെ എടുപ്പ്(അൽപം) ഉയർന്നപ്പോൾ (മഖാമു ഇബ്റാഹീമിൽ ഇന്നുള്ള) കല്ല് കൊണ്ടുവരുകയും മഹാനവർകൾക്ക് വെച്ച് കൊടുക്കുകയും ചെയ്തു. അതിന്മേൽ കയറിനിന്ന് ഇബ്‌റാഹീം (അ) പടക്കുകയും, ഇസ്മാഈൽ(അ) കല്ലെടുത്ത് കൊടുക്കുകയും ചെയ്തു. അവർ ഇരുവരും ഇങ്ങനെ പ്രാർത്ഥിച്ചു: "ഞങ്ങളുടെ രക്ഷിതാവെ, ഞങ്ങളിൽ നിന്നു സ്വീകരിക്കണേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാണ്.
(ബുഖാരി:3364)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:718🌺🌺
15/07/19
*ഭൂമിയിലെ പ്രഥമ ആരാധനാലയം*
قال الله تعالى: "إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ (آل عمران:٩٦)
وروى الشيخان عن أبي ذر ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ، ﻗَﺎﻝَ: ﻗُﻠْﺖُ ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ، ﺃَﻱُّ ﻣَﺴْﺠِﺪٍ ﻭُﺿِﻊَ ﻓِﻲ اﻷَﺭْﺽِ ﺃَﻭَّﻝَ؟ ﻗَﺎﻝَ: «اﻟﻤَﺴْﺠِﺪُ اﻟﺤَﺮَاﻡُ» ﻗَﺎﻝَ: ﻗُﻠْﺖُ: ﺛُﻢَّ ﺃَﻱٌّ؟ ﻗَﺎﻝَ «اﻟﻤَﺴْﺠِﺪُ اﻷَﻗْﺼَﻰ» ﻗُﻠْﺖُ: ﻛَﻢْ ﻛَﺎﻥَ ﺑَﻴْﻨَﻬُﻤَﺎ؟ ﻗَﺎﻝَ: «ﺃَﺭْﺑَﻌُﻮﻥَ ﺳَﻨَﺔً، الخ
(صحيح البخاري:٣٣٦٦)
ﻭﻗﺎﻝ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﺎﻟﺐ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ: ﺃﻣﺮ اﻟﻠﻪ ﺗﻌﺎﻟﻰ اﻟﻤﻼﺋﻜﺔ ﺑﺒﻨﺎء ﺑﻴﺖ ﻓﻲ اﻷﺭﺽ ﻭﺃﻥ ﻳﻄﻮﻓﻮا ﺑﻪ، ﻭﻛﺎﻥ ﻫﺬا ﻗﺒﻞ ﺧﻠﻖ ﺁﺩﻡ، ﺛﻢ ﺇﻥ ﺁﺩﻡ ﺑﻨﻰ ﻣﻨﻪ ﻣﺎ ﺑﻨﻰ ﻭﻃﺎﻑ ﺑﻪ، ﺛﻢ اﻷﻧﺒﻴﺎء ﺑﻌﺪﻩ، ﺛﻢ اﺳﺘﺘﻢ ﺑﻨﺎءﻩ ﺇﺑﺮاﻫﻴﻢ ﻋﻠﻴﻪ اﻟﺴﻼﻡ.(قرطبي:٤/١٣٨)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അല്ലാഹു പറയുന്നു: "മാനവതയ്ക്കുവേണ്ടി സ്ഥാപിതമായ പ്രഥമ ആരാധനാഗേഹം ബക്കയിലുള്ളതാകുന്നു. അനുഗൃഹീതവും ലോകര്‍ക്ക് മാര്‍ഗദര്‍ശകവുമാണത്.(ആലു ഇമ്റാൻ:96)
അബൂദർറ്(റ) നിവേദനം ചെയ്യുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ(ﷺ), ഭൂമിയിൽ ആദ്യം സ്ഥാപിക്കപ്പെട്ട പള്ളി ഏത്?
റസൂൽﷺ പറഞ്ഞു: "മസ്ജിദുൽഹറാം."
അബൂദർറ്(റ) പറയുന്നു: "പിന്നെ ഏത്" എന്ന് ഞാൻ ചോദിച്ചു.
റസൂൽﷺ പറഞ്ഞു: "മസ്ജിദുൽഅഖ്സ്വാ". ഞാൻ ചോദിച്ചു: "അവയ്ക്കിടയിൽ എത്ര കാലമുണ്ടായിരുന്നു?
നബിﷺ പറഞ്ഞു: "നാൽപത് വർഷം"
(ബുഖാരി:3366)
അലി(റ) പറയുന്നു: അല്ലാഹു തഅല മലക്കുകളോട് ഭൂമിയിൽ ഒരു ഭവനം നിർമിക്കാനും അതിനെ ത്വവാഫ് ചെയ്യാനും കൽപിച്ചു. അത് ആദം നബി (അ)യെ പടക്കപ്പെടുന്നതിന്റെ മുന്പാണ്. പിന്നെ ആദം നബി(അ) അതിനെ പുനർനിർമിക്കുകയും ത്വവാഫ് ചെയ്യുകയും ചെയ്തു. പിന്നെ അവർക്ക് ശേഷം വന്ന നബിമാരും പുനരുദ്ധാരണം നടത്തി. ശേഷം ഇബ്‌റാഹീം നബി (അ) പുനുരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
(ഖുർത്വുബി:4/138)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
15/07/19
*ഭൂമിയിലെ പ്രഥമ ആരാധനാലയം*
قال الله تعالى: "إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ (آل عمران:٩٦)
وروى الشيخان عن أبي ذر ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ، ﻗَﺎﻝَ: ﻗُﻠْﺖُ ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ، ﺃَﻱُّ ﻣَﺴْﺠِﺪٍ ﻭُﺿِﻊَ ﻓِﻲ اﻷَﺭْﺽِ ﺃَﻭَّﻝَ؟ ﻗَﺎﻝَ: «اﻟﻤَﺴْﺠِﺪُ اﻟﺤَﺮَاﻡُ» ﻗَﺎﻝَ: ﻗُﻠْﺖُ: ﺛُﻢَّ ﺃَﻱٌّ؟ ﻗَﺎﻝَ «اﻟﻤَﺴْﺠِﺪُ اﻷَﻗْﺼَﻰ» ﻗُﻠْﺖُ: ﻛَﻢْ ﻛَﺎﻥَ ﺑَﻴْﻨَﻬُﻤَﺎ؟ ﻗَﺎﻝَ: «ﺃَﺭْﺑَﻌُﻮﻥَ ﺳَﻨَﺔً، الخ
(صحيح البخاري:٣٣٦٦)
ﻭﻗﺎﻝ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﺎﻟﺐ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ: ﺃﻣﺮ اﻟﻠﻪ ﺗﻌﺎﻟﻰ اﻟﻤﻼﺋﻜﺔ ﺑﺒﻨﺎء ﺑﻴﺖ ﻓﻲ اﻷﺭﺽ ﻭﺃﻥ ﻳﻄﻮﻓﻮا ﺑﻪ، ﻭﻛﺎﻥ ﻫﺬا ﻗﺒﻞ ﺧﻠﻖ ﺁﺩﻡ، ﺛﻢ ﺇﻥ ﺁﺩﻡ ﺑﻨﻰ ﻣﻨﻪ ﻣﺎ ﺑﻨﻰ ﻭﻃﺎﻑ ﺑﻪ، ﺛﻢ اﻷﻧﺒﻴﺎء ﺑﻌﺪﻩ، ﺛﻢ اﺳﺘﺘﻢ ﺑﻨﺎءﻩ ﺇﺑﺮاﻫﻴﻢ ﻋﻠﻴﻪ اﻟﺴﻼﻡ.(قرطبي:٤/١٣٨)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അല്ലാഹു പറയുന്നു: "മാനവതയ്ക്കുവേണ്ടി സ്ഥാപിതമായ പ്രഥമ ആരാധനാഗേഹം ബക്കയിലുള്ളതാകുന്നു. അനുഗൃഹീതവും ലോകര്‍ക്ക് മാര്‍ഗദര്‍ശകവുമാണത്.(ആലു ഇമ്റാൻ:96)
അബൂദർറ്(റ) നിവേദനം ചെയ്യുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ(ﷺ), ഭൂമിയിൽ ആദ്യം സ്ഥാപിക്കപ്പെട്ട പള്ളി ഏത്?
റസൂൽﷺ പറഞ്ഞു: "മസ്ജിദുൽഹറാം."
അബൂദർറ്(റ) പറയുന്നു: "പിന്നെ ഏത്" എന്ന് ഞാൻ ചോദിച്ചു.
റസൂൽﷺ പറഞ്ഞു: "മസ്ജിദുൽഅഖ്സ്വാ". ഞാൻ ചോദിച്ചു: "അവയ്ക്കിടയിൽ എത്ര കാലമുണ്ടായിരുന്നു?
നബിﷺ പറഞ്ഞു: "നാൽപത് വർഷം"
(ബുഖാരി:3366)
അലി(റ) പറയുന്നു: അല്ലാഹു തഅല മലക്കുകളോട് ഭൂമിയിൽ ഒരു ഭവനം നിർമിക്കാനും അതിനെ ത്വവാഫ് ചെയ്യാനും കൽപിച്ചു. അത് ആദം നബി (അ)യെ പടക്കപ്പെടുന്നതിന്റെ മുന്പാണ്. പിന്നെ ആദം നബി(അ) അതിനെ പുനർനിർമിക്കുകയും ത്വവാഫ് ചെയ്യുകയും ചെയ്തു. പിന്നെ അവർക്ക് ശേഷം വന്ന നബിമാരും പുനരുദ്ധാരണം നടത്തി. ശേഷം ഇബ്‌റാഹീം നബി (അ) പുനുരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
(ഖുർത്വുബി:4/138)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:719🌺🌺
16/07/19
*കാലങ്ങളായി മലക്കുകൾ ത്വവാഫ് ചെയ്യുന്ന ഭവനം*
.....حتى قدم مكة فلقيته الملائكة، فقالوا له : برّ حجّك يا آدم ! لقد حججنا هذا البيت قبلك بألفي عام. قال: فما كنتم تقولون حوله؟ قالوا : كنا نقول : "سبحان الله والحمد لله ولا إله إلا الله والله أكبر" فكان آدم إذا طاف حول البيت يقول هؤلاء الكلمات.
(التشويق إلى بيت العتيق:١٨)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ആദം നബി(അ) ഇന്ത്യയിൽ നിന്ന് ഹജ്ജ് ചെയ്യാൻ വേണ്ടി വന്നു. മക്കയിലെത്തി. മഹാനവർകളെ മലക്കുകൾ കണ്ടുമുട്ടി. അവർ മഹാനോട് പറഞ്ഞു: ആദം നബിയെ! നിങ്ങളുടെ ഹജ്ജ് ഗുണമുള്ളതാകട്ടെ!. ഞങ്ങൾ നിങ്ങൾക്ക് മുമ്പ് രണ്ടായിരം വർഷങ്ങളായി ഈ ഭവനത്തെ ഹജ്ജ് ചെയ്തിട്ടുണ്ട്.
ആദം (അ): കഅബയുടെ ചുറ്റിലുമായി നിങ്ങൾ എന്താണ് ചൊല്ലിക്കൊണ്ടിരുന്നത് ?. അവർ പറഞ്ഞു: ഞങ്ങൾ
سبحان الله، والحمد لله، ولا اله الا الله، والله أكبر"
എന്ന തസ്ബീഹുകളാണ് ചൊല്ലിയിരുന്നത്.
ആദം നബി(അ) യും കഅബാലയം ത്വവാഫ് ചെയ്യുമ്പോൾ ആ തസ്ബീഹുകൾ ചൊല്ലാൻ തുടങ്ങി.
(അത്തശ്‌വീഖ് ഇലാ ബൈതില്ലാഹിൽ അതീഖ്:18)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
16/07/19
*കാലങ്ങളായി മലക്കുകൾ ത്വവാഫ് ചെയ്യുന്ന ഭവനം*
.....حتى قدم مكة فلقيته الملائكة، فقالوا له : برّ حجّك يا آدم ! لقد حججنا هذا البيت قبلك بألفي عام. قال: فما كنتم تقولون حوله؟ قالوا : كنا نقول : "سبحان الله والحمد لله ولا إله إلا الله والله أكبر" فكان آدم إذا طاف حول البيت يقول هؤلاء الكلمات.
(التشويق إلى بيت العتيق:١٨)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ആദം നബി(അ) ഇന്ത്യയിൽ നിന്ന് ഹജ്ജ് ചെയ്യാൻ വേണ്ടി വന്നു. മക്കയിലെത്തി. മഹാനവർകളെ മലക്കുകൾ കണ്ടുമുട്ടി. അവർ മഹാനോട് പറഞ്ഞു: ആദം നബിയെ! നിങ്ങളുടെ ഹജ്ജ് ഗുണമുള്ളതാകട്ടെ!. ഞങ്ങൾ നിങ്ങൾക്ക് മുമ്പ് രണ്ടായിരം വർഷങ്ങളായി ഈ ഭവനത്തെ ഹജ്ജ് ചെയ്തിട്ടുണ്ട്.
ആദം (അ): കഅബയുടെ ചുറ്റിലുമായി നിങ്ങൾ എന്താണ് ചൊല്ലിക്കൊണ്ടിരുന്നത് ?. അവർ പറഞ്ഞു: ഞങ്ങൾ
سبحان الله، والحمد لله، ولا اله الا الله، والله أكبر"
എന്ന തസ്ബീഹുകളാണ് ചൊല്ലിയിരുന്നത്.
ആദം നബി(അ) യും കഅബാലയം ത്വവാഫ് ചെയ്യുമ്പോൾ ആ തസ്ബീഹുകൾ ചൊല്ലാൻ തുടങ്ങി.
(അത്തശ്‌വീഖ് ഇലാ ബൈതില്ലാഹിൽ അതീഖ്:18)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:720🌺🌺
17/07/19
*ദുആക്ക് ഉത്തരം ലഭിക്കുന്ന മക്കയിലെ പതിനഞ്ച് സ്ഥലങ്ങൾ*
قال الحسن البصري رحمه الله في رسالته إلى أهل مكة: إن الدعاء يستجاب هناك في خمسة عشر موضعا : في الطواف، وعند الملتزم، وتحت الميزاب، وفي البيت، وعند زمزم، وعلى الصفا والمروة، وفى المسعى، وحلف المقام، وفي عرفات، وفي المزدلفة، وفي منى، وعند الجمرات الثلاث.
(الحصن الحصين :٧٦)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഹസനുൽ ബസ്വരി(റ) മക്കക്കാർക്ക് എഴുതിയ സന്ദേശത്തിൽ പറയുന്നു: ഇവിടെ പതിനഞ്ച് സ്ഥലങ്ങളിൽ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്.
1- ത്വവാഫ് ചെയ്യുമ്പോൾ.
2- മുൽതസമിന്റെ അടുക്കൽ.
3- മീസാബിന്റെ താഴെ
4- കഅ്‌ബക്കുള്ളിൽ
5- സംസമിന്റെ അടുക്കൽ
6- സ്വഫയിൽ
7- മർവ്വയിൽ
8- അവകൾക്കിടയിൽ സഅ്‌യ് ചെയ്യുന്ന സ്ഥലത്ത്.
9 - മഖാം ഇബ്‌റാഹീമിന്റെ പിന്നിൽ.
10- അറഫയിൽ
11- മുസ്ദലിഫയിൽ
12- മിനയിൽ
13-15: മൂന്ന് ജംറകളിൽ
(അൽഹിസ്നുൽ ഹസീൻ:76)
▪അല്ലാഹു മഹാന്മാരുടെ ജാഹ് കൊണ്ട് അവിടെ പോകാനും ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളിൽ പ്രാർത്ഥിക്കാനും നമുക്കും, നമ്മളോട് ബന്ധപ്പെട്ടവർക്കും തൗഫീഖ് നൽകട്ടെ! ആമീൻ.
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
17/07/19
*ദുആക്ക് ഉത്തരം ലഭിക്കുന്ന മക്കയിലെ പതിനഞ്ച് സ്ഥലങ്ങൾ*
قال الحسن البصري رحمه الله في رسالته إلى أهل مكة: إن الدعاء يستجاب هناك في خمسة عشر موضعا : في الطواف، وعند الملتزم، وتحت الميزاب، وفي البيت، وعند زمزم، وعلى الصفا والمروة، وفى المسعى، وحلف المقام، وفي عرفات، وفي المزدلفة، وفي منى، وعند الجمرات الثلاث.
(الحصن الحصين :٧٦)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഹസനുൽ ബസ്വരി(റ) മക്കക്കാർക്ക് എഴുതിയ സന്ദേശത്തിൽ പറയുന്നു: ഇവിടെ പതിനഞ്ച് സ്ഥലങ്ങളിൽ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്.
1- ത്വവാഫ് ചെയ്യുമ്പോൾ.
2- മുൽതസമിന്റെ അടുക്കൽ.
3- മീസാബിന്റെ താഴെ
4- കഅ്‌ബക്കുള്ളിൽ
5- സംസമിന്റെ അടുക്കൽ
6- സ്വഫയിൽ
7- മർവ്വയിൽ
8- അവകൾക്കിടയിൽ സഅ്‌യ് ചെയ്യുന്ന സ്ഥലത്ത്.
9 - മഖാം ഇബ്‌റാഹീമിന്റെ പിന്നിൽ.
10- അറഫയിൽ
11- മുസ്ദലിഫയിൽ
12- മിനയിൽ
13-15: മൂന്ന് ജംറകളിൽ
(അൽഹിസ്നുൽ ഹസീൻ:76)
▪അല്ലാഹു മഹാന്മാരുടെ ജാഹ് കൊണ്ട് അവിടെ പോകാനും ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളിൽ പ്രാർത്ഥിക്കാനും നമുക്കും, നമ്മളോട് ബന്ധപ്പെട്ടവർക്കും തൗഫീഖ് നൽകട്ടെ! ആമീൻ.
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:721🌺🌺
19/07/19
*"ഓരോ ദിവസവും നൂറ്റി ഇരുപത് റഹ്‌മത്തുകൾ വർഷിക്കുന്ന ഭവനം"*
ﻋَﻦِ اﺑْﻦِ ﻋَﺒَّﺎﺱٍ رضي الله عنه، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻳُﻨْﺰِﻝُ اﻟﻠﻪُ ﻛُﻞَّ ﻳَﻮْﻡٍ ﻋِﺸْﺮِﻳﻦَ ﻭَﻣِﺎﺋَﺔَ ﺭَﺣْﻤَﺔٍ ﺳِﺘُّﻮﻥَ ﻣِﻨْﻬَﺎ ﻟﻠﻄَّﻮَّاﻓﻴﻦَ، ﻭَﺃَﺭْﺑَﻌُﻮﻥَ ﻟﻠﻌﺎﻛﻔﻴﻦَ ﺣَﻮْﻝَ اﻟْﺒَﻴْﺖِ، ﻭَﻋِﺸْﺮُﻭﻥَ ﻣِﻨْﻬَﺎ ﻟِﻠﻨَّﺎﻇِﺮِﻳﻦَ ﺇِﻟَﻰ اﻟْﺒَﻴْﺖِ.
(المعجم الكبير للطبرانى:١١٢٤٨)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി ﷺ അരുളി:
അല്ലാഹു തആല നൂറ്റി ഇരുപത് റഹ്‌മത്തുകള്‍ ഓരോ ദിവസവും ഇറക്കിക്കൊണ്ടിരിക്കുന്നതാണ്. അതില്‍ നിന്നുള്ള അറുപത് റഹ്‌മത്തുകള്‍ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും, നാല്‍പത് റഹ്‌മത്തുകള്‍ കഅ്‌ബക്ക് ചുറ്റിലും ഇഅ്‌തികാഫിരിക്കുന്നവർക്കും, ഇരുപത് റഹ്‌മത്തുകള്‍ കഅ്ബ ശരീഫിനെ നോക്കിക്കൊണ്ടിരിക്കുന്നവര്‍ക്കും ലഭിക്കുന്നതാണ്.
(അൽമുഅ്‌ജമുൽ കബീർ:11238)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
19/07/19
*"ഓരോ ദിവസവും നൂറ്റി ഇരുപത് റഹ്‌മത്തുകൾ വർഷിക്കുന്ന ഭവനം"*
ﻋَﻦِ اﺑْﻦِ ﻋَﺒَّﺎﺱٍ رضي الله عنه، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻳُﻨْﺰِﻝُ اﻟﻠﻪُ ﻛُﻞَّ ﻳَﻮْﻡٍ ﻋِﺸْﺮِﻳﻦَ ﻭَﻣِﺎﺋَﺔَ ﺭَﺣْﻤَﺔٍ ﺳِﺘُّﻮﻥَ ﻣِﻨْﻬَﺎ ﻟﻠﻄَّﻮَّاﻓﻴﻦَ، ﻭَﺃَﺭْﺑَﻌُﻮﻥَ ﻟﻠﻌﺎﻛﻔﻴﻦَ ﺣَﻮْﻝَ اﻟْﺒَﻴْﺖِ، ﻭَﻋِﺸْﺮُﻭﻥَ ﻣِﻨْﻬَﺎ ﻟِﻠﻨَّﺎﻇِﺮِﻳﻦَ ﺇِﻟَﻰ اﻟْﺒَﻴْﺖِ.
(المعجم الكبير للطبرانى:١١٢٤٨)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി ﷺ അരുളി:
അല്ലാഹു തആല നൂറ്റി ഇരുപത് റഹ്‌മത്തുകള്‍ ഓരോ ദിവസവും ഇറക്കിക്കൊണ്ടിരിക്കുന്നതാണ്. അതില്‍ നിന്നുള്ള അറുപത് റഹ്‌മത്തുകള്‍ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും, നാല്‍പത് റഹ്‌മത്തുകള്‍ കഅ്‌ബക്ക് ചുറ്റിലും ഇഅ്‌തികാഫിരിക്കുന്നവർക്കും, ഇരുപത് റഹ്‌മത്തുകള്‍ കഅ്ബ ശരീഫിനെ നോക്കിക്കൊണ്ടിരിക്കുന്നവര്‍ക്കും ലഭിക്കുന്നതാണ്.
(അൽമുഅ്‌ജമുൽ കബീർ:11238)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:722🌺🌺
20/07/19
*"കണ്ണീര്‍ കണങ്ങള്‍ ഒലിച്ചുചാടേണ്ടത് ഇവിടമാണ്!"*
ﻋَﻦِ اﺑْﻦِ ﻋُﻤَﺮَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻬُﻤَﺎ، ﻗَﺎﻝَ: «اﺳْﺘَﻘْﺒَﻞَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ اﻟْﺤَﺠَﺮَ ﻭَاﺳْﺘَﻠَﻤَﻪُ، ﺛُﻢَّ ﻭَﺿَﻊَ ﺷَﻔَﺘَﻴْﻪِ ﻋَﻠَﻴْﻪِ ﻳَﺒْﻜِﻲ ﻃَﻮِﻳﻼً» ﻓَﺎﻟْﺘَﻔَﺖَ، ﻓَﺈِﺫَا ﻋُﻤَﺮُ ﻳَﺒْﻜِﻲ، ﻓَﻘَﺎﻝَ: «ﻳَﺎ ﻋُﻤَﺮُ ﻫَﺎ ﻫُﻨَﺎ ﺗُﺴْﻜَﺐُ اﻟْﻌَﺒَﺮَاﺕُ» ﻫَﺬَا ﺣَﺪِﻳﺚٌ ﺻَﺤِﻴﺢُ اﻹِْﺳْﻨَﺎﺩِ، ﻭَﻟَﻢْ ﻳُﺨَﺮِّﺟَﺎﻩُ "(المستدرك :١٦٧٠)(إبن ماجة,صحيح إبن خزيمة)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അബ്ദുല്ലാഹിബ്നു ഉമര്‍(റ) പറയുന്നു; നബിﷺ ഹജറുല്‍ അസ്വദിലേക്ക് മുന്നിട്ട് വന്നു. അവിടുത്തെ ഇരുചുണ്ടുകളും അതിന്മേല്‍വെച്ചു ദീര്‍ഘമായി കരഞ്ഞു. മുഖമെടുത്ത് തിരിഞ്ഞുനോക്കിയപ്പോള്‍ തൊട്ടടുത്ത് ഉമര്‍(റ) നിന്ന് കരയുകയായിരുന്നു. അവിടുന്ന് പറഞ്ഞു: “ഉമറേ, കണ്ണീര്‍ കണങ്ങള്‍ ഒലിച്ചുചാടേണ്ടത് ഇവിടമാണ്”. (ഇബ്നുമാജ, ഇബ്നുഖുസൈമ, ഹാകിം)
🔹കഅ്‌ബയിൽ നിന്ന് മുഖം വെച്ച് ചുംബിക്കൽ സുന്നത്തുള്ളത് 'ഹജറുൽ അസ്‌വദ്' മാത്രമാണ്.
ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നവർക്ക് അത് അല്ലാഹുവിങ്കൽ ശിപാർശ ചെയ്യുമെന്നും, അതിനെ അപമാനിക്കുന്നവർക്ക് കേടായി അത് സാക്ഷ്യം വഹിക്കുമെന്നും ഹദീസിൽ വന്നിരിക്കുന്നു. എന്നാൽ മറ്റുള്ളവരെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിച്ചു കൊണ്ട് ചുംബിക്കാൻ തിക്കിത്തിരക്കുന്നത് ശരിയല്ല.
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
20/07/19
*"കണ്ണീര്‍ കണങ്ങള്‍ ഒലിച്ചുചാടേണ്ടത് ഇവിടമാണ്!"*
ﻋَﻦِ اﺑْﻦِ ﻋُﻤَﺮَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻬُﻤَﺎ، ﻗَﺎﻝَ: «اﺳْﺘَﻘْﺒَﻞَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ اﻟْﺤَﺠَﺮَ ﻭَاﺳْﺘَﻠَﻤَﻪُ، ﺛُﻢَّ ﻭَﺿَﻊَ ﺷَﻔَﺘَﻴْﻪِ ﻋَﻠَﻴْﻪِ ﻳَﺒْﻜِﻲ ﻃَﻮِﻳﻼً» ﻓَﺎﻟْﺘَﻔَﺖَ، ﻓَﺈِﺫَا ﻋُﻤَﺮُ ﻳَﺒْﻜِﻲ، ﻓَﻘَﺎﻝَ: «ﻳَﺎ ﻋُﻤَﺮُ ﻫَﺎ ﻫُﻨَﺎ ﺗُﺴْﻜَﺐُ اﻟْﻌَﺒَﺮَاﺕُ» ﻫَﺬَا ﺣَﺪِﻳﺚٌ ﺻَﺤِﻴﺢُ اﻹِْﺳْﻨَﺎﺩِ، ﻭَﻟَﻢْ ﻳُﺨَﺮِّﺟَﺎﻩُ "(المستدرك :١٦٧٠)(إبن ماجة,صحيح إبن خزيمة)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അബ്ദുല്ലാഹിബ്നു ഉമര്‍(റ) പറയുന്നു; നബിﷺ ഹജറുല്‍ അസ്വദിലേക്ക് മുന്നിട്ട് വന്നു. അവിടുത്തെ ഇരുചുണ്ടുകളും അതിന്മേല്‍വെച്ചു ദീര്‍ഘമായി കരഞ്ഞു. മുഖമെടുത്ത് തിരിഞ്ഞുനോക്കിയപ്പോള്‍ തൊട്ടടുത്ത് ഉമര്‍(റ) നിന്ന് കരയുകയായിരുന്നു. അവിടുന്ന് പറഞ്ഞു: “ഉമറേ, കണ്ണീര്‍ കണങ്ങള്‍ ഒലിച്ചുചാടേണ്ടത് ഇവിടമാണ്”. (ഇബ്നുമാജ, ഇബ്നുഖുസൈമ, ഹാകിം)
🔹കഅ്‌ബയിൽ നിന്ന് മുഖം വെച്ച് ചുംബിക്കൽ സുന്നത്തുള്ളത് 'ഹജറുൽ അസ്‌വദ്' മാത്രമാണ്.
ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നവർക്ക് അത് അല്ലാഹുവിങ്കൽ ശിപാർശ ചെയ്യുമെന്നും, അതിനെ അപമാനിക്കുന്നവർക്ക് കേടായി അത് സാക്ഷ്യം വഹിക്കുമെന്നും ഹദീസിൽ വന്നിരിക്കുന്നു. എന്നാൽ മറ്റുള്ളവരെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിച്ചു കൊണ്ട് ചുംബിക്കാൻ തിക്കിത്തിരക്കുന്നത് ശരിയല്ല.
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:723🌺🌺
21/07/19
*"ഹലാലായ സമ്പത്തിൽ നിന്ന് ഹജ്ജ് ചെയ്യണം"*
ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ رضي الله عنه ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﺇِﺫَا ﺧَﺮَﺝَ اﻟﺮَّﺟُﻞُ ﺣَﺎﺟًّﺎ ﺑِﻨَﻔَﻘَﺔٍ ﻃَﻴِّﺒَﺔٍ، ﻭَﻭَﺿَﻊَ ﺭِﺟْﻠَﻪُ ﻓِﻲ اﻟْﻐَﺮْﺯِ، ﻓَﻨَﺎﺩَﻯ: ﻟَﺒَّﻴْﻚَ اﻟﻠَّﻬُﻢَّ ﻟَﺒَّﻴْﻚَ، ﻧَﺎﺩَاﻩُ ﻣُﻨَﺎﺩٍ ﻣِﻦَ اﻟﺴَّﻤَﺎءِ: ﻟَﺒَّﻴْﻚَ ﻭَﺳَﻌْﺪَﻳْﻚَ، ﺯَاﺩُﻙَ ﺣَﻼَﻝٌ، ﻭَﺭَاﺣِﻠَﺘُﻚَ ﺣَﻼَﻝٌ، ﻭَﺣَﺠُّﻚُ ﻣَﺒْﺮُﻭﺭٌ ﻏَﻴْﺮُ ﻣَﺄْﺯُﻭﺭٍ، ﻭَﺇِﺫَا ﺧَﺮَﺝَ ﺑِﺎﻟﻨَّﻔَﻘَﺔِ اﻟْﺨَﺒِﻴﺜَﺔِ، ﻓَﻮَﺿَﻊَ ﺭِﺟْﻠَﻪُ ﻓِﻲ اﻟْﻐَﺮْﺯِ، ﻓَﻨَﺎﺩَﻯ: ﻟَﺒَّﻴْﻚَ، ﻧَﺎﺩَاﻩُ ﻣُﻨَﺎﺩٍ ﻣِﻦَ اﻟﺴَّﻤَﺎءِ: ﻻَ ﻟَﺒَّﻴْﻚَ ﻭَﻻَ ﺳَﻌْﺪَﻳْﻚَ، ﺯَاﺩُﻙَ ﺣَﺮَاﻡٌ ﻭَﻧَﻔَﻘَﺘُﻚَ ﺣَﺮَاﻡٌ، ﻭَﺣَﺠُّﻚَ ﻏَﻴْﺮُ ﻣَﺒْﺮُﻭﺭٍ.
(المعجم الأوسط للطبراني:٥٢٢٨)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അബൂഹുറയ്റ (റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു:
ഹലാലായ സമ്പാദ്യം കൊണ്ട് ഹജ്ജ് നിര്‍വ്വഹിക്കാന്‍ ഒരു ഹാജി പുറപ്പെടുകയും, വാഹനത്തില്‍ കയറിയിട്ട് ലബ്ബൈക പറയുകയും ചെയ്താല്‍, ആകാശത്ത് നിന്നും ഇപ്രകാരം വിളിച്ച് പറയും: നിന്‍റെ ലബ്ബൈക സ്വീകരിക്കപ്പെട്ടതാണ്. നിന്‍റെ യാത്രാചിലവ് ഹലാലായതാണ്. നിന്‍റെ വാഹനവും ഹലാലായതാണ്. നിന്‍റെ ഹജ്ജ് നന്മയുടയതാണ്. നിനക്ക് യാതൊരു ദോഷവും ഉണ്ടാകുന്നതല്ല.
ഹറാമായ സമ്പാദ്യം കൊണ്ട് ഹജ്ജ് നിര്‍വ്വഹിക്കാന്‍ പുറപ്പെടുകയും വാഹനത്തില്‍ കയറി ലബ്ബൈക പറയുകയും ചെയ്താല്‍ ആകാശത്ത് നിന്നും ഇപ്രകാരം വിളിച്ച് പറയപ്പെടും: "നിന്‍റെ ലബ്ബൈക സ്വീകരിക്കപ്പെട്ടതല്ല, നിന്‍റെ യാത്രാ സാധനവും ഹറാമാണ്. നിന്‍റെ ചെലവും ഹറാമാണ്. നിന്‍റെ ഹജ്ജ് കുറ്റകരമായതും സ്വീകരിക്കപ്പെടാത്തതുമാണ്. (ത്വബ്റാനി)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
21/07/19
*"ഹലാലായ സമ്പത്തിൽ നിന്ന് ഹജ്ജ് ചെയ്യണം"*
ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ رضي الله عنه ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﺇِﺫَا ﺧَﺮَﺝَ اﻟﺮَّﺟُﻞُ ﺣَﺎﺟًّﺎ ﺑِﻨَﻔَﻘَﺔٍ ﻃَﻴِّﺒَﺔٍ، ﻭَﻭَﺿَﻊَ ﺭِﺟْﻠَﻪُ ﻓِﻲ اﻟْﻐَﺮْﺯِ، ﻓَﻨَﺎﺩَﻯ: ﻟَﺒَّﻴْﻚَ اﻟﻠَّﻬُﻢَّ ﻟَﺒَّﻴْﻚَ، ﻧَﺎﺩَاﻩُ ﻣُﻨَﺎﺩٍ ﻣِﻦَ اﻟﺴَّﻤَﺎءِ: ﻟَﺒَّﻴْﻚَ ﻭَﺳَﻌْﺪَﻳْﻚَ، ﺯَاﺩُﻙَ ﺣَﻼَﻝٌ، ﻭَﺭَاﺣِﻠَﺘُﻚَ ﺣَﻼَﻝٌ، ﻭَﺣَﺠُّﻚُ ﻣَﺒْﺮُﻭﺭٌ ﻏَﻴْﺮُ ﻣَﺄْﺯُﻭﺭٍ، ﻭَﺇِﺫَا ﺧَﺮَﺝَ ﺑِﺎﻟﻨَّﻔَﻘَﺔِ اﻟْﺨَﺒِﻴﺜَﺔِ، ﻓَﻮَﺿَﻊَ ﺭِﺟْﻠَﻪُ ﻓِﻲ اﻟْﻐَﺮْﺯِ، ﻓَﻨَﺎﺩَﻯ: ﻟَﺒَّﻴْﻚَ، ﻧَﺎﺩَاﻩُ ﻣُﻨَﺎﺩٍ ﻣِﻦَ اﻟﺴَّﻤَﺎءِ: ﻻَ ﻟَﺒَّﻴْﻚَ ﻭَﻻَ ﺳَﻌْﺪَﻳْﻚَ، ﺯَاﺩُﻙَ ﺣَﺮَاﻡٌ ﻭَﻧَﻔَﻘَﺘُﻚَ ﺣَﺮَاﻡٌ، ﻭَﺣَﺠُّﻚَ ﻏَﻴْﺮُ ﻣَﺒْﺮُﻭﺭٍ.
(المعجم الأوسط للطبراني:٥٢٢٨)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അബൂഹുറയ്റ (റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു:
ഹലാലായ സമ്പാദ്യം കൊണ്ട് ഹജ്ജ് നിര്‍വ്വഹിക്കാന്‍ ഒരു ഹാജി പുറപ്പെടുകയും, വാഹനത്തില്‍ കയറിയിട്ട് ലബ്ബൈക പറയുകയും ചെയ്താല്‍, ആകാശത്ത് നിന്നും ഇപ്രകാരം വിളിച്ച് പറയും: നിന്‍റെ ലബ്ബൈക സ്വീകരിക്കപ്പെട്ടതാണ്. നിന്‍റെ യാത്രാചിലവ് ഹലാലായതാണ്. നിന്‍റെ വാഹനവും ഹലാലായതാണ്. നിന്‍റെ ഹജ്ജ് നന്മയുടയതാണ്. നിനക്ക് യാതൊരു ദോഷവും ഉണ്ടാകുന്നതല്ല.
ഹറാമായ സമ്പാദ്യം കൊണ്ട് ഹജ്ജ് നിര്‍വ്വഹിക്കാന്‍ പുറപ്പെടുകയും വാഹനത്തില്‍ കയറി ലബ്ബൈക പറയുകയും ചെയ്താല്‍ ആകാശത്ത് നിന്നും ഇപ്രകാരം വിളിച്ച് പറയപ്പെടും: "നിന്‍റെ ലബ്ബൈക സ്വീകരിക്കപ്പെട്ടതല്ല, നിന്‍റെ യാത്രാ സാധനവും ഹറാമാണ്. നിന്‍റെ ചെലവും ഹറാമാണ്. നിന്‍റെ ഹജ്ജ് കുറ്റകരമായതും സ്വീകരിക്കപ്പെടാത്തതുമാണ്. (ത്വബ്റാനി)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:724🌺🌺
22/07/19
*"ഓരോ ആവശ്യത്തിനും കഅ്‌ബ സന്ദർശിക്കുന്ന മലക്കുകൾ"*
ويروى أن الله تعالى إذا أراد أن يبعث ملكا في بعض أموره إلى الأرض. فأول ما يأمره به زيارة البيت والطواف به ، فينقض من تحت العرش محرما ملبيا، حتى يستلم الحجر، ثم يطوف البيت سبعا ويركع ركعتين، ثم يعمد لحاجته بعد.
(التشويق إلى بيت العتيق:٢٠)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അല്ലാഹു ﷻ ഭൂമിയിൽ ഏതെങ്കിലും കാര്യത്തിന് വേണ്ടി ഒരു മലക്കിനെ പറഞ്ഞയക്കാൻ ഉദ്ദേശിച്ചാൽ അവരോട് ആദ്യമായി നിർദേശിക്കുന്നത് കഅ്‌ബാലയം സന്ദർശിക്കാനും ത്വവാഫ് ചെയ്യാനുമാണ്. അങ്ങനെ ആ മലക്ക് അറ്ശിന്റെ താഴ് ഭാഗത്തിലൂടെ ഇഹ്റാം ചെയ്തവരായും തൽബിയത്ത് ചൊല്ലുന്നവരായും ഇറങ്ങി വരും. അവർ ഹജറുൽ അസ്‌വദ് ചുംബിക്കും. പിന്നെ ഏഴ് തവണ ത്വവാഫ് ചെയ്യുകയും, രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്തതിന് ശേഷം അവരെ അയക്കപ്പെട്ട ആവശ്യത്തിന് വേണ്ടി പോവുകയും ചെയ്യും.
(അത്തശ്‌വിഖ് ഇലാ ബൈതിൽ അതീഖ്:20)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
22/07/19
*"ഓരോ ആവശ്യത്തിനും കഅ്‌ബ സന്ദർശിക്കുന്ന മലക്കുകൾ"*
ويروى أن الله تعالى إذا أراد أن يبعث ملكا في بعض أموره إلى الأرض. فأول ما يأمره به زيارة البيت والطواف به ، فينقض من تحت العرش محرما ملبيا، حتى يستلم الحجر، ثم يطوف البيت سبعا ويركع ركعتين، ثم يعمد لحاجته بعد.
(التشويق إلى بيت العتيق:٢٠)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അല്ലാഹു ﷻ ഭൂമിയിൽ ഏതെങ്കിലും കാര്യത്തിന് വേണ്ടി ഒരു മലക്കിനെ പറഞ്ഞയക്കാൻ ഉദ്ദേശിച്ചാൽ അവരോട് ആദ്യമായി നിർദേശിക്കുന്നത് കഅ്‌ബാലയം സന്ദർശിക്കാനും ത്വവാഫ് ചെയ്യാനുമാണ്. അങ്ങനെ ആ മലക്ക് അറ്ശിന്റെ താഴ് ഭാഗത്തിലൂടെ ഇഹ്റാം ചെയ്തവരായും തൽബിയത്ത് ചൊല്ലുന്നവരായും ഇറങ്ങി വരും. അവർ ഹജറുൽ അസ്‌വദ് ചുംബിക്കും. പിന്നെ ഏഴ് തവണ ത്വവാഫ് ചെയ്യുകയും, രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്തതിന് ശേഷം അവരെ അയക്കപ്പെട്ട ആവശ്യത്തിന് വേണ്ടി പോവുകയും ചെയ്യും.
(അത്തശ്‌വിഖ് ഇലാ ബൈതിൽ അതീഖ്:20)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:725🌺🌺
23/07/19
*ഔലിയാക്കളുടെ സംഗമ ഭൂമി*
ويحكى عن عبد الله بن صالح وكان رجلاً له سابقة وكان يفرّ من الناس من بلد إلى بلد حتى أتى مكّة فطال مقامه بها. فقال له بعض أصحابه: لقد طال مقامك بمكة فما قصتك؟ فقال له: ولم (لا) أقيم بها ولم أر بلدا ينزل فيه من الرحمة والبركة أكثر من هذا البلاد. والملائكة تغدو فيه وتروح، وإني لأرى فيه أعاجيب كثيرة، وأرى الملائكة يطوفون به على صور شتى، لا يقطعون ذلك. ولو قلت لك كلّ ما رأيت فيه لصغرت عنه عقول أقوام ليسوا بمؤمنين. فقال له: أسئلك بالله إلا ما أخبرتني بشيء من ذلك. فقال : ما من ولي لله تعالى صحّت ولايته إلا وهو يحضر هذا البيت في كل ليلة جمعة ولا يتأخر عنه، فمقامي هاهنا لأجل من أراه منهم.
(التشويق إلى بيت العتيق:٢٤)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അബ്ദുല്ലാഹിബ്നു സ്വാലിഹ്(റ) അല്ലാഹുവിന്റെ അടുക്കൽ വലിയ സ്ഥാനമുള്ള മഹാനാണ്. മഹാനവർകൾ ജനങ്ങളിൽ നിന്നും ഓടി ഓരോ നാടുകളിൽ നിന്നും മറ്റൊരു നാട്ടിലേക്ക് പോയിക്കൊണ്ടേയിരുന്നു. അവസാനം മക്കയിൽ എത്തി. അവിടെ (പതിവിന് മാറ്റമായി) കുറച്ച് കാലം താമസിച്ചു. അനുയായികളിൽ ചിലർ ചോദിച്ചു: നിങ്ങൾ മക്കയിൽ താമസം ദീർഘിപ്പിക്കാൻ കാരണമെന്താണ്?
മഹാൻ: "ഇവിടെ ഞാൻ എങ്ങനെ താമസിക്കാതിരിക്കും. ഈ നാട്ടിൽ അല്ലാഹുവിന്റെ റഹ്‌മത്തും, ബറകത്തും ഇറങ്ങുന്നത് പോലെ മറ്റൊരു നാടിനേയും ഞാൻ കണ്ടിട്ടില്ല. ഇവിടെ ഞാൻ പല അൽഭുതങ്ങളും കാണാറുണ്ട്. ഈ കഅ്‌ബാലയത്തെ മലക്കുകൾ പല രൂപങ്ങളിലായി ത്വവാഫ് ചെയ്യാൻ വരുന്നതായി ഞാൻ കാണുന്നു. അത് മുറിഞ്ഞ് പോകുന്നേയില്ല. ഞാൻ കണ്ടതെല്ലാം നിങ്ങളോട് പറയുകയാണെങ്കിൽ യഥാർത്ഥ വിശ്വാസികളല്ലാത്തവരുടെ ബുദ്ധി അതിനെ ഉൾക്കൊള്ളാൻ പ്രയാസപ്പെടും.
ചിലർ ചോദിച്ചു: അല്ലാഹുവിനെ മുൻ നിർത്തി ചോദിക്കുന്നു! ഞങ്ങൾക്ക് പറഞ്ഞ് തന്നാലും.
മഹാൻ പറഞ്ഞു: *അല്ലാഹുവിന്റെ യഥാർത്ഥ ഔലിയാക്കളിൽ ഒരാളും ഓരോ വെള്ളിയാഴ്ച രാവിലും ഇവിടെ സംഗമിക്കാതിരിക്കില്ല. ഞാൻ ഇവിടെ നിൽക്കുന്നതും താമസിക്കുന്നതും അവരെ സന്ദർശിക്കാൻ വേണ്ടിയാണ്.*
(അത്തശ്‌വിഖ് ഇലാ ബൈതിൽ അതീഖ്:24)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
23/07/19
*ഔലിയാക്കളുടെ സംഗമ ഭൂമി*
ويحكى عن عبد الله بن صالح وكان رجلاً له سابقة وكان يفرّ من الناس من بلد إلى بلد حتى أتى مكّة فطال مقامه بها. فقال له بعض أصحابه: لقد طال مقامك بمكة فما قصتك؟ فقال له: ولم (لا) أقيم بها ولم أر بلدا ينزل فيه من الرحمة والبركة أكثر من هذا البلاد. والملائكة تغدو فيه وتروح، وإني لأرى فيه أعاجيب كثيرة، وأرى الملائكة يطوفون به على صور شتى، لا يقطعون ذلك. ولو قلت لك كلّ ما رأيت فيه لصغرت عنه عقول أقوام ليسوا بمؤمنين. فقال له: أسئلك بالله إلا ما أخبرتني بشيء من ذلك. فقال : ما من ولي لله تعالى صحّت ولايته إلا وهو يحضر هذا البيت في كل ليلة جمعة ولا يتأخر عنه، فمقامي هاهنا لأجل من أراه منهم.
(التشويق إلى بيت العتيق:٢٤)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അബ്ദുല്ലാഹിബ്നു സ്വാലിഹ്(റ) അല്ലാഹുവിന്റെ അടുക്കൽ വലിയ സ്ഥാനമുള്ള മഹാനാണ്. മഹാനവർകൾ ജനങ്ങളിൽ നിന്നും ഓടി ഓരോ നാടുകളിൽ നിന്നും മറ്റൊരു നാട്ടിലേക്ക് പോയിക്കൊണ്ടേയിരുന്നു. അവസാനം മക്കയിൽ എത്തി. അവിടെ (പതിവിന് മാറ്റമായി) കുറച്ച് കാലം താമസിച്ചു. അനുയായികളിൽ ചിലർ ചോദിച്ചു: നിങ്ങൾ മക്കയിൽ താമസം ദീർഘിപ്പിക്കാൻ കാരണമെന്താണ്?
മഹാൻ: "ഇവിടെ ഞാൻ എങ്ങനെ താമസിക്കാതിരിക്കും. ഈ നാട്ടിൽ അല്ലാഹുവിന്റെ റഹ്‌മത്തും, ബറകത്തും ഇറങ്ങുന്നത് പോലെ മറ്റൊരു നാടിനേയും ഞാൻ കണ്ടിട്ടില്ല. ഇവിടെ ഞാൻ പല അൽഭുതങ്ങളും കാണാറുണ്ട്. ഈ കഅ്‌ബാലയത്തെ മലക്കുകൾ പല രൂപങ്ങളിലായി ത്വവാഫ് ചെയ്യാൻ വരുന്നതായി ഞാൻ കാണുന്നു. അത് മുറിഞ്ഞ് പോകുന്നേയില്ല. ഞാൻ കണ്ടതെല്ലാം നിങ്ങളോട് പറയുകയാണെങ്കിൽ യഥാർത്ഥ വിശ്വാസികളല്ലാത്തവരുടെ ബുദ്ധി അതിനെ ഉൾക്കൊള്ളാൻ പ്രയാസപ്പെടും.
ചിലർ ചോദിച്ചു: അല്ലാഹുവിനെ മുൻ നിർത്തി ചോദിക്കുന്നു! ഞങ്ങൾക്ക് പറഞ്ഞ് തന്നാലും.
മഹാൻ പറഞ്ഞു: *അല്ലാഹുവിന്റെ യഥാർത്ഥ ഔലിയാക്കളിൽ ഒരാളും ഓരോ വെള്ളിയാഴ്ച രാവിലും ഇവിടെ സംഗമിക്കാതിരിക്കില്ല. ഞാൻ ഇവിടെ നിൽക്കുന്നതും താമസിക്കുന്നതും അവരെ സന്ദർശിക്കാൻ വേണ്ടിയാണ്.*
(അത്തശ്‌വിഖ് ഇലാ ബൈതിൽ അതീഖ്:24)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:726🌺🌺
24/07/19
*കഅ്‌ബ കാണാൻ ആശിച്ച മഹതി*
حجّت امرأة عابدة فلما دخلت مكة جعلت تقول : أين بيت ربّي؟ أين بيت ربّي؟ فقيل لها :الآن ترينه، فلما لاح لها البيت قالوا: هذا بيت ربك، فاشتدت حوله تسعى حتى ألصقت جبينها بحائط البيت فما رفعت إلا ميتة.
(التشويق إلى بيت العتيق:١٤٧)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഒരു ആബിദത്തായ മഹതി ഹജ്ജ് ചെയ്യാൻ പുറപ്പെട്ടു. മക്കയിൽ എത്തിയപ്പോൾ കൂടെയുള്ളവരോട് ചോദിച്ചു: "എന്റെ റബ്ബിന്റെ ഭവനം എവിടെ? എന്റെ റബ്ബിന്റെ ഭവനം എവിടെ?
മഹതിയോട് പറയപ്പെട്ടു: ഇപ്പോൾ അടുത്ത് തന്നെ നിങ്ങൾക്ക് ദർശിക്കാം.
കഅ്ബ കാണുന്ന ദൂരത്തെത്തിയപ്പോൾ കൂടെയുള്ളവർ പറഞ്ഞു: "നിങ്ങളുടെ യജമാനന്റെ ഭവനമിതാ!"
മഹതി ശക്തമായി കഅ്‌ബക്ക് ചുറ്റും നടന്നു. തന്റെ നെറ്റിത്തടം പരിശുദ്ധ കഅ്‌ബയുടെ ചുമരിൽ ചേർത്ത് വെച്ചു. മഹതി ആ നിർത്തത്തിൽ തന്നെ മരണപ്പെട്ടിരുന്നു.
(അത്തശ്‌വീഖ് ഇലാ ബൈതിൽ അതീഖ്:148)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
24/07/19
*കഅ്ബ കാണാൻ ആശിച്ച മഹതി*
حجّت امرأة عابدة فلما دخلت مكة جعلت تقول : أين بيت ربّي؟ أين بيت ربّي؟ فقيل لها :الآن ترينه، فلما لاح لها البيت قالوا: هذا بيت ربك، فاشتدت حوله تسعى حتى ألصقت جبينها بحائط البيت فما رفعت إلا ميتة.
(التشويق إلى بيت العتيق:١٤٧)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഒരു ആബിദത്തായ മഹതി ഹജ്ജ് ചെയ്യാൻ പുറപ്പെട്ടു. മക്കയിൽ എത്തിയപ്പോൾ കൂടെയുള്ളവരോട് ചോദിച്ചു: "എന്റെ റബ്ബിന്റെ ഭവനം എവിടെ? എന്റെ റബ്ബിന്റെ ഭവനം എവിടെ?
മഹതിയോട് പറയപ്പെട്ടു: ഇപ്പോൾ അടുത്ത് തന്നെ നിങ്ങൾക്ക് ദർശിക്കാം.
കഅ്ബ കാണുന്ന ദൂരത്തെത്തിയപ്പോൾ കൂടെയുള്ളവർ പറഞ്ഞു: "നിങ്ങളുടെ യജമാനന്റെ ഭവനമിതാ!"
മഹതി ശക്തമായി കഅ്‌ബക്ക് ചുറ്റും നടന്നു. തന്റെ നെറ്റിത്തടം പരിശുദ്ധ കഅ്‌ബയുടെ ചുമരിൽ ചേർത്ത് വെച്ചു. മഹതി ആ നിർത്തത്തിൽ തന്നെ മരണപ്പെട്ടിരുന്നു.
(അത്തശ്‌വീഖ് ഇലാ ബൈതിൽ അതീഖ്:148)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:727🌺🌺
25/08/19
*ഇമാം ശിബ്‌ലി(റ) മക്കയിലെത്തിയപ്പോൾ*
وحجّ الشبلي رحمه الله فلما وصل إلى مكة وعظم عنده قدر ما ناله. أنشد طربا مستعظما حاله
أبطحاء مكة هذا الذي
أراه عيانا؟. وهذا أنا؟!
ثم لن يزل يكررها حتى غشي عليه.
(التشويق إلى بيت العتيق:١٤٧)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
മാഹാനായ ശിബ്‌ലി(റ) ഹജ്ജ് ചെയ്യാൻ പുറപ്പെട്ടു. മക്കയിൽ എത്തി. മഹാനവർകൾ അല്ലാഹു തനിക്ക് തന്ന ഈ അനുഗ്രഹത്തെക്കുറിച്ച് ചിന്തിക്കുകയും, അതിൽ വളരെ അധികം സന്തോഷിക്കുകയും, മഹാനവർകൾക്ക് തനിക്ക് ലഭിച്ച ഈ സ്ഥാനം (മക്കയിൽ എത്തുക എന്നത്) വലിയ കാര്യമായി അനുഭവപ്പെടുകയും ചെയ്തു.
വളരെ ആഹ്‌ളാദത്തോടെയും അഭിമാനത്തോടെയും മഹാൻ പാടി:
"ഞാൻ കണ്ണുകൾ കൊണ്ട് കാണുന്നത് മക്ക തന്നെയാണോ? ഇത് ഞാൻ തന്നെയാണോ?"
ഈ പദ്യം മഹാനവർകൾ ആവർത്തിച്ച് പാടിക്കൊണ്ടേയിരിന്നു. അവസാനം ബോധരഹിതനായി നിലത്തുവീണു.
(അത്തശ്‌വീഖ് ഇലാ ബൈതിൽ അതീഖ്:147)
🔹ഹജ്ജിന് കഴിവുണ്ടാവുക എന്നതും, അവിടെ എത്താൻ സാധിക്കുക എന്നതും അല്ലാഹു തരുന്ന ഏറ്റവും വലിയ നിഅ്‌മത്തുകളാണ്. അല്ലാഹു നമുക്കും നമ്മോട് ബന്ധപ്പെട്ടവർക്കും അവിടം ചെല്ലാനും മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിർവ്വഹിക്കാനും ശിബ്‌ലി(റ)വിനെ പോലുള്ള മഹാന്മാരുടെ ബറകത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ! ആമീൻ.
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
25/08/19
*ഇമാം ശിബ്‌ലി(റ) മക്കയിലെത്തിയപ്പോൾ*
وحجّ الشبلي رحمه الله فلما وصل إلى مكة وعظم عنده قدر ما ناله. أنشد طربا مستعظما حاله
أبطحاء مكة هذا الذي
أراه عيانا؟. وهذا أنا؟!
ثم لن يزل يكررها حتى غشي عليه.
(التشويق إلى بيت العتيق:١٤٧)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
മാഹാനായ ശിബ്‌ലി(റ) ഹജ്ജ് ചെയ്യാൻ പുറപ്പെട്ടു. മക്കയിൽ എത്തി. മഹാനവർകൾ അല്ലാഹു തനിക്ക് തന്ന ഈ അനുഗ്രഹത്തെക്കുറിച്ച് ചിന്തിക്കുകയും, അതിൽ വളരെ അധികം സന്തോഷിക്കുകയും, മഹാനവർകൾക്ക് തനിക്ക് ലഭിച്ച ഈ സ്ഥാനം (മക്കയിൽ എത്തുക എന്നത്) വലിയ കാര്യമായി അനുഭവപ്പെടുകയും ചെയ്തു.
വളരെ ആഹ്‌ളാദത്തോടെയും അഭിമാനത്തോടെയും മഹാൻ പാടി:
"ഞാൻ കണ്ണുകൾ കൊണ്ട് കാണുന്നത് മക്ക തന്നെയാണോ? ഇത് ഞാൻ തന്നെയാണോ?"
ഈ പദ്യം മഹാനവർകൾ ആവർത്തിച്ച് പാടിക്കൊണ്ടേയിരിന്നു. അവസാനം ബോധരഹിതനായി നിലത്തുവീണു.
(അത്തശ്‌വീഖ് ഇലാ ബൈതിൽ അതീഖ്:147)
🔹ഹജ്ജിന് കഴിവുണ്ടാവുക എന്നതും, അവിടെ എത്താൻ സാധിക്കുക എന്നതും അല്ലാഹു തരുന്ന ഏറ്റവും വലിയ നിഅ്‌മത്തുകളാണ്. അല്ലാഹു നമുക്കും നമ്മോട് ബന്ധപ്പെട്ടവർക്കും അവിടം ചെല്ലാനും മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിർവ്വഹിക്കാനും ശിബ്‌ലി(റ)വിനെ പോലുള്ള മഹാന്മാരുടെ ബറകത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ! ആമീൻ.
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:728🌺🌺
26/08/19
*മസ്ജിദുന്നബവിയിലെ നാൽപത് വഖ്ത് നിസ്കാരം*
ﻋَﻦْ ﺃَﻧَﺲِ ﺑْﻦِ ﻣَﺎﻟِﻚٍ رضي الله عنه، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺃَﻧَّﻪُ ﻗَﺎﻝَ: " ﻣَﻦْ ﺻَﻠَّﻰ ﻓِﻲ ﻣَﺴْﺠِﺪِﻱ ﺃَﺭْﺑَﻌِﻴﻦَ ﺻَﻼَﺓً، ﻻَ ﻳَﻔُﻮﺗُﻪُ ﺻَﻼَﺓٌ، ﻛُﺘِﺒَﺖْ ﻟَﻪُ ﺑَﺮَاءَﺓٌ ﻣِﻦَ اﻟﻨَّﺎﺭِ، ﻭَﻧَﺠَﺎﺓٌ ﻣِﻦَ اﻟْﻌَﺬَاﺏِ، ﻭَﺑَﺮِﺉَ ﻣِﻦَ اﻟﻨِّﻔَﺎﻕِ "
(مسند أحمد:١٢٥٨٣)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അനസുബ്നുമാലികി(റ)ൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: "ഒരു നിസ്കാരവും നഷ്ടപ്പെടാതെ നാൽപത് നിസ്കാരങ്ങൾ എന്റെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നവർക്ക് നരകമോചനവും ശിക്ഷയിൽ നിന്നുള്ള രക്ഷയും രേഖപ്പെടുത്തപ്പെടുന്നതും കപടവിശ്വാസത്തിൽ നിന്ന് അവർ മോചിതരാകുന്നതുമാണ്.
(മുസ്‌നദു അഹ്‌മദ്:12583)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
26/08/19
*മസ്ജിദുന്നബവിയിലെ നാൽപത് വഖ്ത് നിസ്കാരം*
ﻋَﻦْ ﺃَﻧَﺲِ ﺑْﻦِ ﻣَﺎﻟِﻚٍ رضي الله عنه، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺃَﻧَّﻪُ ﻗَﺎﻝَ: " ﻣَﻦْ ﺻَﻠَّﻰ ﻓِﻲ ﻣَﺴْﺠِﺪِﻱ ﺃَﺭْﺑَﻌِﻴﻦَ ﺻَﻼَﺓً، ﻻَ ﻳَﻔُﻮﺗُﻪُ ﺻَﻼَﺓٌ، ﻛُﺘِﺒَﺖْ ﻟَﻪُ ﺑَﺮَاءَﺓٌ ﻣِﻦَ اﻟﻨَّﺎﺭِ، ﻭَﻧَﺠَﺎﺓٌ ﻣِﻦَ اﻟْﻌَﺬَاﺏِ، ﻭَﺑَﺮِﺉَ ﻣِﻦَ اﻟﻨِّﻔَﺎﻕِ "
(مسند أحمد:١٢٥٨٣)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അനസുബ്നുമാലികി(റ)ൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: "ഒരു നിസ്കാരവും നഷ്ടപ്പെടാതെ നാൽപത് നിസ്കാരങ്ങൾ എന്റെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നവർക്ക് നരകമോചനവും ശിക്ഷയിൽ നിന്നുള്ള രക്ഷയും രേഖപ്പെടുത്തപ്പെടുന്നതും കപടവിശ്വാസത്തിൽ നിന്ന് അവർ മോചിതരാകുന്നതുമാണ്.
(മുസ്‌നദു അഹ്‌മദ്:12583)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
🌺🌺സൽസരണി:729🌺🌺
27/08/19
*മദീനക്കാരെ ഉപദ്രവിച്ചാൽ!*
ﻋَﻦْ ﻋَﺎﺋِﺸَﺔَ ﻫِﻲَ ﺑِﻨْﺖُ ﺳَﻌْﺪٍ، ﻗَﺎﻟَﺖْ: ﺳَﻤِﻌْﺖُ ﺳَﻌْﺪًا ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ، ﻗَﺎﻝَ: ﺳَﻤِﻌْﺖُ اﻟﻨَّﺒِﻲَّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻳَﻘُﻮﻝُ: «ﻻَ ﻳَﻜِﻴﺪُ ﺃَﻫْﻞَ اﻟﻤَﺪِﻳﻨَﺔِ ﺃَﺣَﺪٌ، ﺇِﻻَّ اﻧْﻤَﺎﻉَ ﻛَﻤَﺎ ﻳَﻨْﻤَﺎﻉُ اﻟﻤِﻠْﺢُ ﻓِﻲ اﻟﻤَﺎءِ.
(صحيح البخاري:١٨٧٧)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
സഅ്‌ദ്(റ)ന്റെ മകൾ ആയിഷ (റ) പറയുന്നു:സഅ്‌ദ്(റ) പറയുന്നതായി ഞാൻ കേട്ടു:തിരുനബിﷺ പറഞ്ഞു:
"മദീനക്കാരെ അക്രമിക്കുന്നവൻ ഉപ്പ് വെള്ളത്തിൽ ഉരുകുന്നതുപോലെ ഉരുകിപ്പോവാതിരിക്കില്ല"
(ബുഖാരി:1877)
ഈ ഹദീസിന്റെ താൽപര്യം എന്താണെന്നതിൽ അഭിപ്രായ വിത്യാസമുണ്ട്.പരലോകത്തെ കാര്യമാണ് ഹദീസിൽ പറഞ്ഞതണെന്നാണ് ഒരു വീക്ഷണം. "മദീനക്കാരെ മോശമായി ലക്ഷ്യം വെക്കുന്നവർ ഇയ്യം ഉരുകുന്നതുപോലെ നരകത്തിൽ ഉരുകും" എന്ന ഇമാം മുസ്ലിമി(റ)ന്റെ നിവേദനം ഈ ആശയം വ്യക്തമാക്കുന്നതാണ്.(ഫത്‌ഹുൽ ബാരി)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135
27/08/19
*മദീനക്കാരെ ഉപദ്രവിച്ചാൽ!*
ﻋَﻦْ ﻋَﺎﺋِﺸَﺔَ ﻫِﻲَ ﺑِﻨْﺖُ ﺳَﻌْﺪٍ، ﻗَﺎﻟَﺖْ: ﺳَﻤِﻌْﺖُ ﺳَﻌْﺪًا ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ، ﻗَﺎﻝَ: ﺳَﻤِﻌْﺖُ اﻟﻨَّﺒِﻲَّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻳَﻘُﻮﻝُ: «ﻻَ ﻳَﻜِﻴﺪُ ﺃَﻫْﻞَ اﻟﻤَﺪِﻳﻨَﺔِ ﺃَﺣَﺪٌ، ﺇِﻻَّ اﻧْﻤَﺎﻉَ ﻛَﻤَﺎ ﻳَﻨْﻤَﺎﻉُ اﻟﻤِﻠْﺢُ ﻓِﻲ اﻟﻤَﺎءِ.
(صحيح البخاري:١٨٧٧)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
സഅ്‌ദ്(റ)ന്റെ മകൾ ആയിഷ (റ) പറയുന്നു:സഅ്‌ദ്(റ) പറയുന്നതായി ഞാൻ കേട്ടു:തിരുനബിﷺ പറഞ്ഞു:
"മദീനക്കാരെ അക്രമിക്കുന്നവൻ ഉപ്പ് വെള്ളത്തിൽ ഉരുകുന്നതുപോലെ ഉരുകിപ്പോവാതിരിക്കില്ല"
(ബുഖാരി:1877)
ഈ ഹദീസിന്റെ താൽപര്യം എന്താണെന്നതിൽ അഭിപ്രായ വിത്യാസമുണ്ട്.പരലോകത്തെ കാര്യമാണ് ഹദീസിൽ പറഞ്ഞതണെന്നാണ് ഒരു വീക്ഷണം. "മദീനക്കാരെ മോശമായി ലക്ഷ്യം വെക്കുന്നവർ ഇയ്യം ഉരുകുന്നതുപോലെ നരകത്തിൽ ഉരുകും" എന്ന ഇമാം മുസ്ലിമി(റ)ന്റെ നിവേദനം ഈ ആശയം വ്യക്തമാക്കുന്നതാണ്.(ഫത്‌ഹുൽ ബാരി)
✍മുഹമ്മദ് ശാഹിദ് സഖാഫി
+919746545135